Author: Staff correspondent (Shaiju TP)

Article

പിഎംശ്രീ മുന്നറിയിപ്പുമായി സമസ്ത

തിരുവനന്തപും: പിഎംശ്രീ വിഷയത്തില്‍ സര്‍ക്കാരിനെതിരെ സമസ്ത. സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന വിമര്‍ശനം. സമസ്ത മുഖപത്രമായ സുപ്രഭാതത്തിലൂടെയാണ് വിമര്‍ശനം. സര്‍ക്കാരിന്റേത് ജനവിശ്വാസത്തെ തോല്‍പ്പിക്കുന്ന കാല്‍വെപ്പാണ്. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ല, മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്യുന്നതെന്നും സുപ്രഭാതത്തില്‍ പറയുന്നു. ധവള പത്രത്തില്‍ ഒരു വരിയില്‍ പോലും കേന്ദ്രത്തെ വിമര്‍ശിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയെന്നും വിമര്‍ശനമുണ്ട്. സര്‍ക്കാരിന്റെ മുഖവിലാസം സുതാര്യതയാകണമെന്നും സുപ്രഭാതത്തില്‍ പറയുന്നു. ‘പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനുള്ള ശ്രമം തുടങ്ങുകയും ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ വലിയ പിന്തുണയാണ് എല്ലാ കോണുകളില്‍നിന്നും സര്‍ക്കാരിനുണ്ടായത്....

Post
വള്ളിക്കുന്നിൽ നിന്നും ഒരു കിക്ക്പോസ്റ്റർ

വള്ളിക്കുന്നിൽ നിന്നും ഒരു കിക്ക്പോസ്റ്റർ

തേഞ്ഞിപ്പലം:വള്ളിക്കുന്ന് നിയോജക മണ്ഡലം യൂ ത്ത് കോൺഗ്രസ് കമ്മിറ്റി ലോക കപ്പിലേക്ക് ഒരു കി ക്ക് എന്ന പോസ്റ്റർ പ്രകാ ശനം നടത്തി.ഫിഫ ഫു ട്ബോൾ വേൾഡ് കപ്പ് ആവേശത്തിനൊപ്പം യൂ ത്ത് കോൺഗ്രസ്സ് എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. നിയോജക മണ്ഡലത്തി ന്റെ വിവിധ പഞ്ചായത്തു കളിൽസമ്മാനങ്ങളുമായിസഞ്ചരിക്കുന്നയൂത്ത്കോൺഗ്രസ്സ് പ്രവർത്തകർ സംഘടിപ്പിക്കുന്ന ഷൂട്ടൗട്ട് വേൾഡ് കപ്പിന്റെ ആവേ ശം യുവജനങ്ങളിലേക്ക് എത്തിക്കുന്നു.പോസ്റ്റർ പ്രകാശനം യൂത്ത്‌ കോ ൺഗ്രസ് സംസ്ഥാന അ ധ്യക്ഷനും കായിക മന്ത്രി യുമായ ഓ...

Article

അമേരിക്കന്‍ വ്യോമതാവളത്തെ ആക്രമിച്ചു

അമേരിക്കന്‍ വ്യോമതാവളത്തെ ആക്രമിച്ച് ഇറാന്‍. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്, ജോര്‍ദാനിലെ ഒരു അമേരിക്കന്‍ വ്യോമതാവളത്തെ മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിച്ചു. അമേരിക്ക ഇറാന്റെ ഭൂപ്രദേശത്ത് നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ ആക്രമണമെന്ന് IRGC വ്യക്തമാക്കി. ജോര്‍ദാനിലെ അല്‍-അസ്‌റാഖ് (Al-Azraq) വ്യോമതാവളത്തെ ലക്ഷ്യമാക്കി 12 ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചുവെന്നും, ഇത് ”ആക്രമണകാരിയെ ശിക്ഷിക്കുന്നതിനായുള്ള നടപടിയാണെന്നും” അവര്‍ പറഞ്ഞു. ആക്രമണത്തില്‍ സൈനിക സൗകര്യങ്ങളും നിരവധി യുദ്ധവിമാനങ്ങളും നശിപ്പിച്ചതായി IRGC അവകാശപ്പെട്ടു. ”ശത്രുവിന്റെ...

Post
ആലുങ്ങലിൽ കൂറ്റൻ  അർജ ൻറീനീയൻ ഫ്ളക്സ്

ആലുങ്ങലിൽ കൂറ്റൻ അർജ ൻറീനീയൻ ഫ്ളക്സ്

ലോകകപ്പിനെ തുട ർന്ന്ചേളാരിആലുങ്ങലിൽ വൻ കൂറ്റൻ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് അർ ജൻ്റീനിയൻ ആരാധകർ ബോർഡിന് സമീപം തേഞ്ഞിപ്പലം:തേഞ്ഞിപ്പലം ആലുങ്ങലിൽ അർജ ൻറീനീയൻ ആരാധകർ കൂറ്റൻ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു.ലോക കപ്പ് ഫുട്ബോൾആരംഭിക്കാനിരിക്കെയാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. ആലുങ്ങൽഅങ്ങാടിയിൽസ്ഥാപിച്ചഫ്ലക്സ്ബോർഡിന്ഏകദേശം25അടി നീളവും17അടിഉയരവുമു ണ്ട്.തേഞ്ഞിപ്പലം ആലു ങ്ങലിലെ ഫുട്ബോൾ ഒ രുകൂട്ടംപ്രേമികളാണ്കൂറ്റൻഫ്ലക്സ് ബോർഡ് സ്ഥാ പിച്ചത്. പി പിഖാദർ, ടി എം എൽ ഹനീഫ, പി നി .സാർ,ബിജുമോൻകൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകി.

Post
NDA leaders hail Modi's record tenure

“കോൺഗ്രസിന്റെ ‘ദുഷ്‌ചക്രത്തിൽ’ നിന്ന് ഇന്ത്യയെ എൻഡിഎ മോചിപ്പിച്ചു”

ന്യൂഡൽഹി: (ജൂൺ 10) മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 4,398 ദിവസത്തെ റെക്കോർഡ് മറികടന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ തുടരുന്ന നേതാവായ ദിനത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. കോൺഗ്രസ് ഭരണകാലത്തെ മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചയെ “ഹിന്ദു വളർച്ചാനിരക്ക്” എന്ന് വിശേഷിപ്പിച്ചത് കപടമായ നടപടിയാണെന്നും, യഥാർത്ഥത്തിൽ അതിനെ “കോൺഗ്രസ് വളർച്ചാനിരക്ക്” എന്ന് വിളിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാരണം, ആ കാലഘട്ടം ഭരണപരമായ പൂർണ്ണ പരാജയത്തിന്റെ ഉദാഹരണമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു....

Post
മരുന്നല്ല; ഭക്ഷണക്രമമാണ് പ്രമേഹത്തിലെ വില്ലൻ

മരുന്നല്ല; ഭക്ഷണക്രമമാണ് പ്രമേഹത്തിലെ വില്ലൻ

പ്രമേഹരോഗം: പുതിയ കാലത്തെ അവബോധവും മുൻകരുതലുകളും ലോകമെമ്പാടും പടർന്നുപിടിക്കുന്ന ഒരു ജീവിതശൈലീ രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി വർദ്ധിക്കുന്ന ഈ അവസ്ഥ കൃത്യസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കിൽ ഹൃദയം, വൃക്കകൾ, കണ്ണ്, നാഡീവ്യൂഹം എന്നിവയെ ഗുരുതരമായി ബാധിക്കാം. പുതിയ കാലത്തെ മാറ്റങ്ങൾ: ഭക്ഷണക്രമം പ്രധാനമാണ്: പണ്ട് മധുരം ഒഴിവാക്കുന്നതിൽ മാത്രമായിരുന്നു ശ്രദ്ധയെങ്കിൽ, ഇന്ന് ‘ഗ്ലൈസമിക് ഇൻഡക്സ്’ കുറഞ്ഞ ഭക്ഷണങ്ങൾ (രക്തത്തിലെ പഞ്ചസാര പെട്ടെന്ന് വർദ്ധിപ്പിക്കാത്തവ) തിരഞ്ഞെടുക്കുന്നതിനാണ് പ്രാധാന്യം. തവിട് കളയാത്ത ധാന്യങ്ങൾ, നാരുകളടങ്ങിയ പച്ചക്കറികൾ എന്നിവ ശീലമാക്കുക....

Post
സോഷ്യൽ ഓഡിറ്റിങ്ങിനേക്കാൾ വലുതാണ് സർ പട്ടിണി

സോഷ്യൽ ഓഡിറ്റിങ്ങിനേക്കാൾ വലുതാണ് സർ പട്ടിണി

മാധ്യമം ജീവനക്കാർക്കും ചിലത് പറയാനുണ്ട് ‘‘സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകുന്ന ‘മാധ്യമ’ത്തിന് പറയാനുള്ളത്’’ എന്ന തലക്കെട്ടിൽ ‘മാധ്യമം മാനേജിങ് കമ്മിറ്റി’ പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പിനോടുള്ള മാധ്യമത്തിലെ ഇരു യൂനിയനുകളുടെയും പ്രതികരണമാണിത്.പ്രസ്തത ലേഖനത്തിന്റെ ആദ്യ ഖണ്ഡികകളോട് ഞങ്ങൾക്കും പൂർണ യോജിപ്പാണ്. മനുഷ്യർക്കൊപ്പം അവരുടെ നോവുകളുടെ നാവായി മാധ്യമം മാറിയപ്പോൾ അതിനൊപ്പം സഞ്ചരിച്ചവരാണ് സ്ഥാപനത്തിലെ ജീവനക്കാർ. 1987 ജൂൺ ഒന്ന് മുതൽ ഇന്നോളം മാധ്യമം നടത്തിയ ഇടപെടലുകളിൽ ഞങ്ങൾക്ക് അഭിമാനമേയുള്ളു. കാരണം, ആ ഇട​​പെടലുകളുടെ ഭാഗമായി ഞങ്ങളും നിലയുറപ്പിച്ചിരുന്നുവല്ലൊ. മറ്റൊരർഥത്തിൽ, ‘ഞങ്ങളും നിങ്ങളും...

Article
ആർപിഎഫിനെ പൂട്ടി കോടതി

ആർപിഎഫിനെ പൂട്ടി കോടതി

റെയിൽവെ ടിക്കറ്റ് എടുക്കാതെ,വെയ്റ്റിങ് റൂം ഉപയോഗിക്കാം യാത്രാ ടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ എടുക്കാതെ സ്ത്രീകളുടെ വെയിറ്റിങ്ങ് റൂം ഉപയോഗിച്ചതിന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഫയൽ ചെയ്ത ഹർജിയിൽ പ്രതി ചന്ദ്രമതിയെ തൃശ്ശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. 2012 ലാണ് കേസിന് ആസ്പദമായ സംഭവം. പുലർച്ചയുള്ള ട്രെയിനിന് കോഴിക്കോട്ടേക്ക് പോകാൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതാണ് ചന്ദ്രമതി. പുലർച്ചെയുള്ള ട്രെയിനുകൾക്ക് ടിക്കറ്റുകൾ രാത്രി 12 മണിക്ക് ശേഷം മാത്രമേ കൗണ്ടറിൽ നിന്ന് ലഭ്യമാകൂ എന്ന്...

Post
ചരിത്രത്തിലാദ്യമായി ഒരു ദിന മുഴുനീള ഹിന്ദുത്വ വിമർശന സെമിനാർ കോഴിക്കോട്ട്

ചരിത്രത്തിലാദ്യമായി ഒരു ദിന മുഴുനീള ഹിന്ദുത്വ വിമർശന സെമിനാർ കോഴിക്കോട്ട്

ഗീതാവിമര്‍ശനവുമായി സി രവിചന്ദ്രന്‍; ആയുഷിന്റെ പേരിലുള്ള അശാസ്ത്രീയത പൊളിച്ചടുക്കാന്‍ ആരിഫ്; പശുരാഷ്ട്രീയം തൊട്ട് ശബരിമലവരെ; ലോകചരിത്രത്തിലാദ്യമായി ദിവസം മുഴുവന്‍ നീളുന്ന ഹിന്ദുമത-ഹിന്ദുത്വ വിമര്‍ശനം; ‘ഹിന്ദ് ഓള’ത്തിനൊരുങ്ങി കോഴിക്കോട് കോഴിക്കോട്: ലോകചരിത്രത്തിലാദ്യമായി ഒരു ദിവസം മുഴുവന്‍ നീളുന്ന ഹിന്ദുമത-ഹിന്ദുത്വ വിമര്‍ശന പരിപാടി കോഴിക്കോട്ട് നടക്കുന്നു. ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസെന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കണ്ടംകുളം ജൂബിലിഹാളില്‍, ജനുവരി 11ന് നടക്കുന്ന ‘ഹിന്ദ് ഓളം’ എന്ന സെമിനാറിലാണ്, ഹിന്ദുത്വരാഷ്ട്രീയത്തെകുറിച്ച് ആഴത്തിലുള്ള പഠനങ്ങളും വിമര്‍ശനങ്ങളും അവതരിപ്പിക്കപ്പെടുന്നത്. രാവിലെ 9 മണിതൊട്ട്...