തിരുവനന്തപുരം: അതുല്യ പ്രതിഭയും മലയാള സാഹിത്യത്തിന്റെ ഇതിഹാസവുമായിരുന്നു വിടപറഞ്ഞ എംടി വാസുദേവന്‍ നായരെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്, പത്രാധിപര്‍, സാംസ്കാരിക നായകന് എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെയും മേഖലകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എംടി. ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ തന്റെ സര്ഗ്ഗാല്മക രചനകളിലൂടെ അദ്ദേഹം അനശ്വരനായിരിക്കുകയാണ്. മനുഷ്യ ജീവിതത്തിലെ അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും ഉള്ളുലയ്ക്കുന്ന വ്യഥകളും വേദനകളും ഹൃദയത്തില്‍ ആവാഹിച്ച് വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ പുന:സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം. മലയാളം നിലനില്‍ക്കുന്ന കാലത്തോളം അദ്ദേഹത്തിന്റെ...
FlashNews:
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
Category: Literature
കെ. ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.
പ്രൊഫ. ഓംചേരി എൻ.എൻ പിള്ള അന്തരിച്ചു
മലയാള സാഹിത്യത്തിനും ആധുനിക മലയാള നാടക പ്രസ്ഥാനത്തിനും വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള എഴുത്തുകാരനാണ്
‘എഴുത്തുകൂട്ടം’ ജില്ലാ സമ്മേളനം നാളെ
തൃശൂർ: എഴുത്തുകാരുടെ ഏറ്റവും വലിയ സ്വതന്ത്ര സംഘടന ‘എഴുത്തുകൂട്ടം ദി കമ്യൂൺ ഓഫ് ലെറ്റേഴ്സ്’ന്റെ ജില്ലാസമ്മേളനം നാളെ 12.30 മുതൽ 5 മണിവരെ തൃശ്ശൂരിലെ ദയാ ഹോസ്പിറ്റലിൽ വച്ച് നടക്കും. ഡോക്ടർ അബ്ദുൾ അസീസ്, സംഘടനയുടെ രക്ഷാധികാരിയാവും. സമ്മേളനവും കലാപരിപാടികളും പുസ്തക പ്രകാശനങ്ങളും കവിയരങ്ങും ആണ് പ്രധാന പരിപാടികൾ. എഴുതുക, എഴുതിയതിനെ പ്രോത്സാഹിപ്പിക്കുക, എഴുതിയത് പ്രസിദ്ധീകരിക്കുക തുടങ്ങിയചെറിയ ലക്ഷ്യങ്ങളിൽനിന്നും തുടങ്ങി,വിശ്വപൗരനിൽനിന്നും വിശ്വസാഹിത്യം ഉണ്ടാകുമെന്ന വിശാലലക്ഷ്യത്തിലേയ്ക്കുള്ള യാത്രയിലാണ് എഴുത്തുകൂട്ടം. കലാകൗമുദിയുടെ, ‘കഥ’ മാസികയുടെ, ‘കഥക്കൂട്ടം’ എന്ന കൂട്ടായ്മയാണ്;പിന്നീട്, ‘എഴുത്തുകൂട്ട’മായി...
ഹോർത്തൂസ് മലബാറിക്കസിന്റെ മുഖചിത്രത്തിന് പോലീസുദ്യോഗസ്ഥന്റെ കയ്യൊപ്പ്
തൃശൂർ: പ്രതികളുടെ രേഖാ ചിത്രം തയ്യാറാക്കുന്ന പോലീസുദ്യോഗസ്ഥനെന്ന് പോലീസിലെ പോലെതന്നെ നാട്ടിലും അറിയപെടുന്നുണ്ടെങ്കിലും ചരിത്രത്തിൽതന്നെ ഏറെ പ്രാധാന്യമുള്ള മൂന്നു നൂറ്റാണ്ടിലധികം പഴക്കമുള്ള ഹോർത്തൂസ് മലബാറിക്കസ് എന്ന ചരിത്രഗ്രന്ഥത്തിന് വർണ്ണക്കൂട്ടുകൾകൊണ്ട് പുറംചട്ട തയ്യാറാക്കിയ പോലീസുദ്യോസ്ഥൻ എന്ന വിവരം ഇപ്പോഴാണ് പലരും അറിയുന്നത്. അതുകൊണ്ടുതന്നെയാണ് വർഷങ്ങൾക്കുശേഷവും തൃശൂർ സിറ്റി പോലീസ് പിആർഒ വിഭാഗത്തിൽ ജോലിചെയ്യുന്ന അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ രാജേശ്വരനെ ഇപ്പോഴും വിളിച്ച് പലരും അഭിനന്ദിക്കുന്നത്. കേരളത്തിലെ സസ്യസമ്പത്തുകളെ കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ ഗ്രന്ഥം, മലയാളലിപികൾ ചിത്രരൂപത്തിൽ പ്രത്യക്ഷപെട്ട ആദ്യ...
നിരൂപണസാഹിത്യ ശില്പശാല: തീയതി നീട്ടി
പുതിയ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമി 2024 ആഗസ്റ്റില്‍ പാലക്കാട് സംഘടിപ്പിക്കുന്ന ത്രിദിന നിരൂപണസാഹിത്യ ശില്പശാലയിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ 17 വരെ നീട്ടി. 40 വയസ്സിനു താഴെയുള്ള 30 പേര്‍ക്കാണ് അവസരം. നാല് പുറത്തില്‍ കവിയാത്ത രണ്ട് സാഹിത്യ വിമര്‍ശനലേഖനങ്ങള്‍, വയസ്സു തെളിയിക്കുന്ന രേഖ, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ സഹിതം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍- 680020 എന്ന വിലാസത്തിലോ office@keralasahityaakademi.org എന്ന ഇ-മെയിലിലോ...
കേരള സാഹിത്യ അക്കാദമി നിരൂപണസാഹിത്യ ശില്പശാലയിലേക്ക് പ്രതിനിധികളെ ക്ഷണിക്കുന്നു
പുതിയ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമി 2024 ആഗസ്റ്റ് മാസത്തില്‍ ത്രിദിന നിരൂപണസാഹിത്യ ശില്പശാല പാലക്കാടുവെച്ച് സംഘടിപ്പിക്കുന്നു. 40 വയസ്സിനു താഴെയുള്ള 30 പേരെയാണ് പ്രതിനിധികളായി തെരഞ്ഞെടുക്കുക. നാല് പുറത്തില്‍ കവിയാത്ത രണ്ട് സാഹിത്യ വിമര്‍ശനലേഖനങ്ങള്‍, വയസ്സു തെളിയിക്കുന്ന രേഖ, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ സഹിതം ജൂലൈ 6 നകം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍-680 020 എന്ന വിലാസത്തിലോoffice@keralasahityaakademi.org എന്ന ഇ-മെയിലിലോ അപേക്ഷിക്കണം. പ്രതിനിധികള്‍ക്ക് അക്കാദമി...





