വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ചേളാരി വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രധാന അധ്യാപകന് സംസ്ഥാന പുരസ്കാരം.ചേളാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ജിനേഷ് അണ്ടിശ്ശേരി ക്കാണ് സംസ്ഥാന സ്കൂ ൾ അധ്യാപക പുരസ്‌കാ രം. വിദ്യാഭ്യാസ രംഗത്തെ മികച്ചപ്രവർത്തനങ്ങൾക്കും നേതൃത്വമികവിനു മുള്ളഅംഗീകാരമായാണ് സംസ്ഥാന സർക്കാർ പു രസ്‌കാരത്തിന് അർഹ നാക്കിയത്.ചേലേമ്പ്ര കൊളക്കുത്ത് സ്വദേശി യായ ജിനേഷ് അണ്ടി ശ്ശേരി നിലവിൽ ചേളാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾപ്രിൻസിപ്പാളാണ്. അധ്യാപകനെന്ന നില യിലും വിദ്യാഭ്യാസ സ്ഥാപ നത്തിന്റെ...
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
Category: പ്രാദേശികം
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:പരിസ്ഥിതി പ്രവർത്തകനും,എഴുത്തുകാരനുമായ ചേലേമ്പ്ര ഡോ.അബു കുമ്മാളി എ ഴുതിയ നാലാമത് പുസ്ത കം ഞാനറി ഞ്ഞ പ്രവാച കൻപ്രകാശനംചെയ്തു.ചേലേമ്പ്ര പനയപ്പുറം നാ ഷണൽ സൗഹൃദ വേദി സംഘടിപ്പിച്ച നേർവഴിയു ടെ നാൾവഴികൾ എന്ന സമ്മേളനത്തിലായിരുന്നു പ്രകാശനം.പൊതുവായ വായനക്കു ഉപകരിക്കു ന്ന വിധത്തിൽ തയ്യാറാ ക്കിയ പുസ്തകമാണിത്. ഗ്രന്ഥകാരൻ തന്റെ വി ദേശ യാത്രകളിലും മറ്റും ശേഖരിച്ച, മലയാളത്തി ൽ ഇക്കാലം വരെയും അത്രമേൽ വായിക്കപ്പെ ടാത്ത വിവരങ്ങളാണ് ഇതിൽ വിവർത്തനം ചെയ്തു ചേർത്തിട്ടുള്ള ത്....
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ: ഫിറോസ് ഖാൻ പരപ്പനങ്ങാടി രചിച്ച ഫെമിനിച്ചി നോവൽ ആഗസ്റ്റ് 18 ചൊവ്വാഴ്ച തിരൂരിൽ പ്രകാശനം ചെയ്യും.തിരൂർ പ്രസ് ക്ലബ്ബിൽ വൈകീട്ട് 4 മണിക്ക് സൗഹൃദവേദി, തിരൂരാണ് പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്.തിരൂർ നഗരസഭയുടെ മുൻ ചെയർപേഴ്സൺ എ പി നസീമ, എഴുത്തുകാരി സംഗീത ഗൗസ്, മലയാള കവയത്രി ഷാബി നൗഷാദ്,മലയാളം സർവകലാശാല പ്രൊഫസർ ഡോ : മഞ്ജുഷ ആർ വർമ്മ, കേരളാമാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡണ്ട് എ കെ മുസ്തഫ, നന്നമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് പച്ചായി...
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
. തിരൂർ: തിരൂർ സിറ്റി ഹോസ്പിറ്റലിൽ സമുചിതമായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആശുപത്രിയുടെ പൂമുഖത്ത് പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തിൽ മാനേജിംഗ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി പതാക ഉയർത്തി. ഡോ:ലിബി മനോജ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. മാനേജിങ് പാർട്ണർ ഉമ്മർ ചാട്ടുമുക്കിൽ, ഡോക്ടർമാരായ യൂസുഫ് നാസർ , എൻ.ടി അജികുമാർ, അനു, ബി ജയകൃഷ്ണൻ കെ. ടി. ഒ .ബദർ, അബ്ദുറഹിമാൻ, അസിസ്റ്റൻറ് മാനേജർ പി ജയലക്ഷ്മി,അക്കൗണ്ടൻ്റ് ടി .മുഹമ്മദ് ബഷീർ ഫാർമസി ചീഫ്...
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
പരപ്പനങ്ങാടി: മാധ്യമപ്രവർത്തനകനും, എസ്.ഡി.പി.ഐ. നേതാവുമായ ഹമീദ് പരപ്പനങ്ങാടിക്കെതിരെ വധഭീഷണി. പോലീസിൽ പരാതി. ഇന്നലെ (തിങ്കൾ) പോസ്റ്റൽ വഴിയാണ് ഭീഷണി.സന്തോഷ്‌കുമാർ,വെസ്റ്റ് കണ്ണമംഗലം ചെറേക്കാട് എന്ന വിലാസത്തിലാണ് ഭീഷണി. എസ്. ഡി.പി ഐ നേതാവായനിങ്ങളെ പെട്ടെന്ന് കൊല്ലുമെന്നും മുസ്ലീംങ്ങളെ ഗുജറാത്ത് പോലെ കൂട്ടകൊല ചെയ്യുമെന്നൊക്കയാണ് ഭീഷണി.അതിന് നാല് പേരടങ്ങുന്ന ആർ.എസ് എസ്. സംഘം തയ്യാറായിട്ടുണ്ടെന്നുമാണ് കത്തിലുള്ളത്. 2007 ൽ മാധ്യമപ്രവർത്തകൻ കൂടിയായ ഹമീദിനെ പരപ്പനങ്ങാടിയിൽ വെച്ച് ആർ എസ് എസ് പ്രവർത്തകർ വെട്ടികൊലപെടുത്താൻ ശ്രമിച്ചിരുന്നു. അന്ന് തലനാരിഴക്കാണ് രക്ഷപെട്ടത്. ഇന്ന്...
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
ചീഫ് സെക്രട്ടറിക്കെതിരെ നടപടി വേണം കോഴിക്കോട്: സർക്കാരിന്റെ യാതൊരുവിധ അറിവോ അനുമതിയോ കൂടാതെ, സംഘ്പരിവാർ അജണ്ടകൾ നടപ്പാക്കാൻ മാത്രം നിയോഗിതനായ ഗവർണറുടെ താല്പര്യങ്ങൾക്കനുസരിച്ച് ഉത്തരവുകൾ നടപ്പിലാക്കാൻ സ്ഥാപനങ്ങൾക്ക് സർക്കുലർ അയച്ച ചീഫ് സെക്രട്ടറിയുടെ നടപടി തികച്ചും സംശയസ്പദമാണെന്ന് വഹ്ദത്തെ ഇസ്‌ലാമി കേരള സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.ഭരണഘടനാപരമായ ചുമതലകൾ മറന്ന് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ഗവർണറുടെ അനാവശ്യ ഇടപെടലുകൾക്ക് ഉദ്യോഗസ്ഥവൃന്ദം കുടപിടിക്കുന്നത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. സർക്കാരിനെ മറികടന്ന് ഇത്തരം ഉത്തരവുകൾ നൽകാൻ ചീഫ് സെക്രട്ടറി മുതിർന്നത്...
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
തിരൂർ: മുതിർന്ന സിനിമ പത്രപ്രവർത്തകനും നിരൂപകനും എഴുത്തുകാരനും ആയിരുന്ന വികെ ഹംസയെ തിരൂർ നഗരം അനുസ്മരിച്ചു. സൗഹൃദവേദി തിരൂർ ഡോക്ടേഴ്സ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലാണ് അദ്ദേഹം ചെയ്ത മഹത്തായ സംഭാവനകൾ സംസാരിച്ചവർ ഓർത്തെടുത്തത്.കോടംബക്കം കാലത്ത് മലയാള സിനിമാ നിരൂപണ രംഗത്തു് അദ്ദേഹം മുന്നിട്ടു നിന്നിരുന്നു. സിനിമയെക്കുറിച്ച് നടി നടന്മാരെ കുറിച്ച് അദ്ദേഹം എഴുതിയ അവലോകനങ്ങൾക്ക് വലിയ വിലയാണ് സിനിമാലോകം കൽപ്പിച്ചിരുന്നത്.പ്രേംനസീർ, സത്യൻ, മധു, നെടുമുടിവേണു , മമ്മൂട്ടി , ശ്രീനിവാസൻ , ദിലീപ് തുടങ്ങിഒട്ടേറെ മഹാനടന്മാർക്കൊപ്പം...
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
മഞ്ചേരി : കണ്ണമംഗലം (കുന്നുംപുറം, വേങ്ങര ) കളത്തിൽ പടിഞ്ഞാറേയിൽ ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്. ഇന്നലെ അന്തരിച്ച അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി മഞ്ചേരി മെഡിക്കൽ കോളെജിന് ദാനം ചെയ്തു. ബുധനാഴ്ച രാവിലെ പത്തിന് മെഡിക്കൽ കോളെജിൽ നടന്ന ചടങ്ങിൽ എച്ച്ഒഡി ഡോ: വി.കെ. ശ്രീദേവിയുടെ സാന്നിദ്ധ്യത്തിൽ മക്കളായ പ്രമോദും പ്രസാദുമാണ് ഭൗതിക ശരീരം സമർപ്പിച്ചത്. ഭൗതിക ശരീര ദാന സർട്ടിഫിക്കറ്റ് എച്ച്ഒഡി ഡോ: വി.കെ. ശ്രീദേവി ബന്ധുക്കൾക്ക് കൈമാറുന്നു...
നെടിയോടത്ത് സീനത്ത് അന്തരിച്ചു
തിരൂർ : പൊറൂർ കല്ലിങ്ങൽ പോളാട്ട് കാസിമിന്റെ ഭാര്യ (തലക്കടത്തൂർ സ്വദേശിനി) നെടിയോടത്ത് സീനത്ത് (59)നിര്യാതയായി. മയ്യിത്ത് കബറടക്കം ഇന്ന് (22/07/2026, ബുധനാഴ്ച) രാവിലെ 11:00 മണിക്ക് വള്ളിക്കാഞ്ഞിരം ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. മക്കൾ : റഹ്മത്തുണ്ണീസ (നിഷ), ജുനൈദ് (സൗദി അറേബ്യ), ഹബീബ് റഹ്മാൻ (കുവൈത്ത് ), ഇർഷാദ് (ദുബായ്), തൗഫീഖ് (എറണാകുളം), മരുമക്കൾ ഹസ്സൻകുട്ടി അടിപ്പറമ്പത്ത് ( ഷാർജ മുവൈയില ), ജിൽഷ(ജിലു) പഞ്ചാരമൂല, സെജില(പുത്തൻതെരു ), തെസ്നി (കോട്ട് പയ്യനങ്ങാടി ).
ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ കോളേജിൽ അധ്യാപക സംഗമം
ചേന്ദമംഗല്ലൂർ: ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ കോളേജിൽ 1986-1991 കാലഘട്ടത്തിൽ ഉണ്ടായിരുന്ന അദ്ധ്യാപക അനധ്യാപകരുടെ ഒരു അനൗപചാരിക സംഗമം തയ്യബ് ഹാളിൽ രാവിലെ 10.30 നു ആരംഭിച്ചു . അബ്ദുസ്സലാം മുണ്ടുമുഴിയുടെ പ്രാർത്ഥനക്കു ശേഷം പരിപാടിയുടെ കോ-ഓർഡിനേറ്റർ സി.കെ കുഞ്ഞി മുഹമ്മദ് പരിപാടിക്കെത്തിയവർക്കു സ്വാഗതം പറഞ്ഞു.ലീവ് കഴിഞ്ഞു പ്രവാസ ലോകത്തേക്ക് തന്നെ തിരിച്ചു പോവുന്ന ചിലരെക്കൂടി ഉൾക്കൊള്ളാനാണ് ധൃതിയിൽ ഒരു സംഗമം നടത്തേണ്ടി വന്നതെന്ന് അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു . ഇ.എൻ ഇബ്രാഹിം മൗലവി, ഹനീഫ മുഹമ്മദ്, മുഹമ്മദ് ഹസൻ...









