പരപ്പനങ്ങാടി :ഉള്ളണം അട്ടക്കുഴിങ്ങര സ്റ്റേഡിയം റോഡിൽ താമസിക്കുന്ന കോളിയത്ത് ഹുസൈൻ(കെ.ടി) (58) അന്തരിച്ചു. ഭാര്യ: ബീപാത്തുമക്കൾ: അബ്ബാസ്, മുർഷിദ, മുബഷിറ , ഫാത്തിമ ഷഫ്ന കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് പനയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര് യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര് പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff correspondent (Shaiju TP)
ഹിമാചൽ ഫുട്ബോൾ ടീമിന് പരിശീലകനായി മലയാളി
കൽപകഞ്ചേരി: നാഷണൽ ചാമ്പ്യൻഷിപ്പിൽ ഹിമാചൽ പ്രദേശ് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി മലപ്പുറം കൽപകഞ്ചേരി സ്വദേശി ഇർഷാദ്. എഫ്സി കല്പകഞ്ചേരി ഫുട്ബോൾ അക്കാദമിയുടെ യൂത്ത് ടീം പരിശീലകനാണ് ഇർഷാദ്. 2019 ലാണ് എഫ് സി കൽപകഞ്ചേരി ഫുട്ബാൾ അക്കാദമിയിൽ കളിക്കാരനായി ചേരുന്നത്, ഇവിടെ നിന്നാണ് ഇർഷാദിന്റെ ഉയർച്ച തുടങ്ങുന്നത്,ഇവിടെ നിന്ന് ബാസ്കോ ഒതുക്കുങ്ങൽ,റിയൽ മലബാർ എഫ് സി തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിക്കാൻ അവസരം ലഭിക്കുകയും, പിന്നീട് കൽപ്പകഞ്ചേരി ഫുട്ബോൾ അക്കാദമിയുടെ ബേബി...
ഷൊർണൂർ ഒന്നാം ലെവൽ ക്രോസ് അടച്ചിടും
ഷൊർണൂർ – ചേലക്കര റൂട്ടിൽ ഷൊർണൂർ – വള്ളത്തോൾ നഗർ റെയിൽവെ സ്റ്റേഷനുകൾക്കിടയിലെ 1/800 – 900 ലെവൽ ക്രോസ് സെപ്റ്റംബർ 4, രാവിലെ 10 മുതൽ സെപ്റ്റംബർ 5, വൈകിട്ട് 5 മണി വരെ അറ്റകുറ്റപണികൾക്കായി അടയ്ക്കും. പ്രസ്തുത സമയത്ത് വാഹനങ്ങൾ പാഞ്ഞാൾ – വാഴക്കോട് റോഡ് വഴി തിരിഞ്ഞു പോകണമെന്ന് ഷൊർണൂർ റെയിൽവെ അസി. ഡിവിഷണൽ എൻജിനീയർ അറിയിച്ചു.
നടപടി സുചിത്ത് ദാസിൻ്റെ സസ്പെൻഷനിൽ ഒതുങ്ങരുതെന്ന് താമിറിൻ്റെ സഹോദരൻ
തിരൂരങ്ങാടി : പി.വി.അൻവറിൻ്റെ വെളിപെടുത്തലിലൂടെ സസ്പെൻ്റ് ചെയ്ത മുൻ മലപ്പുറം എസ്.പി. സുചിത്ത് സിൽമാത്രം നടപടികൾ ഒതുങ്ങരുതെന്ന് താനൂരിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി . തൻ്റെ അനുജൻ കൊല്ലപെട്ടെത് മുതൽ എസ്.പി. അടക്കമുള്ളവർക്കെതിരെയും നടപടി ആവശ്യപ്പെട്ടിട്ടും സംരക്ഷിച്ച് പോന്നിരുന്ന വേളയിലാണ് പി.വി.അൻവറിലൂടെ തല്ലിയതിലൂടെയാണ് മരിച്ചതെന്ന വെളിപെടുത്തൽ സുചിത്ത് ദാസ് നടത്തിയത്. ലോക്കപ്പിൽ കുഴഞ്ഞ വീണതായിരുന്നന്ന വാദമാണ് ഇതോടെ പൊളിഞ്ഞത്. അമിതമായി മദ്യപിച്ച് ഡാൻസാഫ് അംഗങ്ങൾ താമിർ ജിഫ്രിയെ ക്രൂരമായ മർധനത്തിനിരയാക്കുകയായിരുന്നന്ന്...
പോലീസ് സേനയിലെ പുഴുക്കുത്തുകളെ പുറത്തു നിർത്തും
സംസ്ഥാനത്ത് ക്രമ സമാധാന നില ഭദ്രമാണെന്നും എന്നാൽപോലീസ് സേനയിലെ പുഴുക്കുത്തുകളെ കേരളത്തിന്റെ ജനകീയ സേനയിൽ നിന്നും ഒഴിവാക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോലീസ് അസോസിയേഷൻ സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.പോലീസ് സേനയുടെ അച്ചടക്കത്തിന് നിരക്കാത്ത ഒരു പ്രവർത്തനങ്ങളും ഒരു ഘട്ടത്തിലും വച്ചു പൊറുപ്പിക്കാൻ ആവില്ല. ചില ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവാൻ പാടില്ലാത്ത വീഴ്ചകൾ ഉണ്ടായിട്ടുണ്ട് ഇത് ഉന്നത ഉദ്യോഗസ്ഥരെ കൊണ്ട് തന്നെ അന്വേഷിപ്പിക്കും. അച്ചടക്ക ലംഘനം കാണിച്ച ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകുമെന്നും...
അൻവറിന്റെ ആരോപണം സമഗ്രമായി അന്വേഷിക്കാൻ സർക്കാർ
തിരുവനന്തപുരം: പി വി അൻവർ എംഎൽഎ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും എഡിജിപി എം ആർ അജിത് കുമാറിനെതിരെയും നടത്തിയ ആരോപണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ സർക്കാർ. ഇതിനായി ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. കഴിഞ്ഞദിവസം ഡിജിപിയോട് മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു തുടർന്ന് നേരിട്ട് കാണുന്നതിന് അനുമതി ചോദിച്ച് ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നു. തുടർന്ന് ഇന്ന് നാട്ടകം ഗസ്റ്റ് ഹൗസിൽ ഡിജിപിയും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തും. മുതിർന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥരെയും മാറ്റി നിർത്തിക്കൊണ്ട് അന്വേഷണം...
അൻവറിനെ തള്ളാതെ ഗോവിന്ദൻ
തിരുവനന്തപുരം; നിലമ്പൂർ എംഎൽഎ പി വി അൻവറിനെ തള്ളാതെ സിപിഎം സംസ്ഥാന സെക്രട്ടറി. ആരോപണത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ആരോപണം സംബന്ധിച്ച് കഴിഞ്ഞദിവസം മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു. സംസ്ഥാന സെക്രട്ടറി കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു. പിവി അൻവർ സംസ്ഥാന സർക്കാരിന് ആകെ പ്രതിസന്ധി ഉണ്ടാക്കുന്ന വിധത്തിലുള്ള പ്രസ്താവനയാണ് ആഭ്യന്തരവകുപ്പിനെതിരെ ഉന്നയിച്ചത്. ഇതേ തുടർന്ന് സംസ്ഥാന പോലീസിലെ ഉന്നതരടക്കം പ്രതിക്കൂട്ടിലാണ് എന്ന വിധത്തിലാണ് കഴിഞ്ഞ ദിവസം അൻവർ പ്രതികരിച്ചത്.
നടിമാരുടെ പ്രശ്നങ്ങൾ പ്രാധാന്യത്തോടെ പരിഗണിക്കണം
നടിമാരുടെ പ്രശ്നങ്ങൾ പ്രാധാന്യത്തോടെ പരിഗണിക്കണം കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാള സിനിമ മേഖലയിൽ നടിമാർ നയിച്ച പ്രശ്നങ്ങൾ പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും നടപടിയെടുക്കണമെന്നും നടി ശീല ആവശ്യപ്പെട്ടു. എനിക്ക് ഇത്തരത്തിലുള്ള അനുഭവമുണ്ടായിട്ടില്ല, എന്നാൽ എൻറെ കൂടെയുള്ള ചില നടിമാർക്കൊക്കെ ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉള്ളതായി അവർ പറയുന്നതായി കേട്ടിട്ടുണ്ടെന്നും നടി ശീല പറഞ്ഞു. ചില നടന്മാർക്കെതിരെ മാത്രം ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ എന്തിനാണെന്ന് മനസ്സിലാകുന്നില്ല കുറ്റക്കാരായവരെ കണ്ടെത്തുക മാത്രമാണ് മാർഗം. ഇതിനായി വിശദമായ അന്വേഷണം വേണമെന്നും നടീ ഷീല...
നടിമാരുടെ വെളിപ്പെടുത്തലുകൾ വെറും ഷോ
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സിനിമ മേഖലയിൽ നടിമാർ നടത്തുന്ന വെളിപ്പെടുത്തലിനെതിരെ ശാരദരംഗത്ത്. ശാരദ ഹേമ കമ്മിറ്റി അംഗം കൂടിയായിരുന്നു. സ്ത്രീകളോടുള്ള മോശം പെരുമാറ്റം എല്ലാകാലത്തും മലയാള ചലചിത്ര മേഖലയിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ കാലത്ത് ആരും ഒന്നിനും പ്രതികരിച്ചിരുന്നില്ല. അത് ഭയം കൊണ്ടും അവസരങ്ങൾ നഷ്ടപ്പെടും എന്നതും ആയിരിക്കാം കാരണം. ആരും അന്ന് പ്രതികരിക്കാതിരുന്നത് ഒരുപക്ഷേ അഭിമാന ബോധം കൊണ്ടു കൂടി ആയിരിക്കാം. ഇന്നത്തെക്കാലം പെൺകുട്ടികൾക്ക് അല്ലെങ്കിൽ സ്ത്രീകൾക്ക് തലയുയർത്തി നടക്കുവാൻ ആത്മധൈര്യം കൊടുക്കുന്നുണ്ട്. ഇന്നവർക്ക്വേണ്ടത്ര...
താമിർ ജിഫ്രി കൊല: സുചിത് ദാസിനെ പ്രതിചേർക്കണം – ഹാരിസ് ജിഫ്രി
തിരൂരങ്ങാടി : താനൂർ പോലീസ് സ്റ്റേഷനിൽ താമിർ ജിഫ്രി കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പി.വി.അൻവറിൻ്റെ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ പശ്ചാതലത്തിൽ മുൻ മലപ്പുറം എസ്.പി. സുചിത്ത് ദാസിനെ പ്രതി ചേർക്കണമെന്ന് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി ആവശ്യപ്പെട്ടു. താമിർ ജിഫ്രി കൊല്ലപ്പെട്ട അന്നു മുതൽ പലതും മറച്ച് പിടിക്കാനും, തെളിവ് നശിപ്പിക്കാനും മുൻപന്തിയിൽ നിന്ന സുചിത് ദാസിൻ്റെ ഫോൺ സംഭാഷണം കൂടുതൽ യഥാർത്ഥ്യങ്ങൾ വിളിച്ച് പറയുന്നതാണ്. താമിർ കസ്റ്റഡിയിൽ ക്രൂരമായി തല്ലിയത് കൊണ്ടാണ് മരിച്ചതെന്ന് സമ്മതിക്കുന്ന തരത്തിലാണ്...









