നിലമ്പൂർ: തുടക്കത്തിൽ നല്ല വെയിൽ, പിന്നെ മഴ, ആവേശം തോരാതെ നിലമ്പൂർ തെരഞ്ഞെടുപ്പ് പ്രചാരണം. നാടുനീളെയുള്ള അനൗൺസ്മെന്‍റുകൾക്കും കാടിളക്കിയുള്ള സ്ഥാനാർഥി പര്യടനങ്ങൾക്കും വിട, നിലമ്പൂരിൽ പരസ്യ പ്രചാരണത്തിനു ചൊവ്വാഴ്ച തിരശീല വീഴും. ആവേശം അലതല്ലുന്ന കൊട്ടിക്കലാശം കഴിഞ്ഞ് ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ച നിലമ്പൂർ ബൂത്തിലേക്ക്. വോട്ടർ പട്ടികയുമായി രണ്ടു ദിവസം കൂടി വീടുകൾ കയറിയിറങ്ങാൻ അവസരമുണ്ട്. മുന്നണികളിലെ പ്രമുഖ നേതാക്കളെല്ലാം നിലമ്പൂരിൽ ക്യാമ്പ് ചെയ്യുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍,...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര് യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര് പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff correspondent (Shaiju TP)
ഊക്കൻസിൽ വൻ അഗ്നിബാധ
രവി മേലൂർ ചാലക്കുടി ; ചാലക്കുടിയിൽ ഊക്കൻസ് എന്ന സ്ഥാപനത്തിൽ വൻ അഗ്നിബാധ.ചാലക്കുടിയിലെ പ്രമുഖ വ്യവസായ സ്ഥാപനമായ ഊക്കൻസിൽ ഇന്ന് കാലത്ത് ഏകദേശം 8.30 മണിയ്ക്കാണ് വൻ അഗ്നിബാധ കാണപ്പെട്ടത് – കർട്ടൺ ക്ലോത്തുകൾ – മേൽത്തരം കിടക്കകൾ ഫർണീച്ചറുകൾ, പെയിൻ്റിംഗ്ഗ്കൾ, വീട്ടാവശ്യത്തിനവേണ്ട എല്ലാ വസ്തുക്കളും ഉള്ള സ്ഥാപനമാണ് ഊക്കൻസ്-പെയിൻ്റിംഗ്ഗ് സെക്ഷനിലാണ് ആദ്യമായി തീ കണ്ടത്, പിന്നീട് തീ ആളി പടരുകയാണ് ഉണ്ടായത്! ചാലക്കുടിയിൽ നിന്നും നാല് യൂണിറ്റ് ഫയർ ഫോഴ്‌സെത്തി രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കയാണ് !
ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ എഡ്യൂ മീറ്റ് മെയ് 17 ന്
കോട്ടയം :- ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ ( ഐ എ പി എ ) ” ചികിത്സാസ്വാതന്ത്ര്യം മൗലീകാവകാശം ” എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന എഡ്യൂ മീറ്റ് മെയ് 17 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വെച്ച് നടക്കുന്നു.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 500 ഓളം പ്രതിനിധികളാണ് ഈ സംഗമത്തിൽ പങ്കെടുക്കുന്നത്.ഒട്ടേറെ പ്രഗത്ഭരായ അക്യുപങ്ചർ ചികിത്സകർ സംബന്ധിക്കുന്ന ഈ എഡ്യൂ മീറ്റ് ൽ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസ്സും,...
മേലൂർ ഹൈസ്കൂൾ: സ്റ്റേജ് ഓഡിറ്റോറിയം അപകടഭീക്ഷണിയിൽ
രവിമേലൂർ മേലൂർ, ഹൈസ്ക്കൂളിലും, ഹയർ സെക്കണ്ടറി വിഭാഗത്തിലുമായി ഏകദ്ദേശം എഴുനൂറോളം(700) വിദ്യാർഥികൾ പഠിക്കുന്നുണ്ട് ! ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ ഗ്രൗണ്ടിലെ സ്റ്റേജ് ഓഡിറ്റോറിയം ജീർണ്ണിച്ച് നിലം പറ്റുന്ന അവസ്ഥയിലാണ് ഇപ്പോൾ നിലകൊള്ളുന്നത്!ഇത് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന മാനേജ്മെൻ്റും, സ്ക്കൂൾ അദ്ധ്യാപകരും, PTA വിഭാഗവും, വേനൽ അവധി കഴിഞ്ഞ് പുതിയ പ്രവേശന ചൂടിലെങ്കിലും, ഇതിനൊരുപരിഹാരം കണ്ടില്ലെങ്കിൽ ഇവിടെ കളിക്കാൻ വരുന്ന കൂട്ടികളുടെ ജീവന് വലിയ ഭീക്ഷണിയായി നിലകൊള്ളുകയാണ് എന്ന കാര്യം മനസ്സിലാക്കിയാൽ നന്നെന്നാണ് – ഇവിടത്തെ പരിസരവാസികളും, നാട്ടുകാരും,...
ടോറസ് ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു
രവിമേലൂർ കൊരട്ടി: ടോറസ് ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രികൻ അപകടകരമായി രക്ഷപ്പെട്ടു.ഇന്ന് രാവിലെയാണ് സംഭവം. കൊരട്ടി ജംഗ്ഷനിൽ ചാലക്കുടി ഭാഗത്ത് നിന്ന് ചിറങ്ങര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടൂ വിലർ യാത്രക്കാരൻ്റെ വാഹനം ഇ ടോറസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വാഹനം ടോറസ്സിനടിയിൽ ത്തെരിഞ് അമർന്ന് തരിപ്പണമായെങ്കിലും,ടൂ വീലർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു, ഈ മേഖലയിൽ വാഹനങ്ങൾ അമിത വേഗത്തിൽ സഞ്ചരിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
മുരിങ്ങൂർ അടിപ്പാത : ഹൈവേ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
രവി മേലൂർ മുരിങ്ങൂർ – അടിപ്പാത നിർമ്മാണത്തിൻ്റെയും, സർവ്വീസ് റോഡിൻ്റെയും അശാസ്ത്രീയ നിർമ്മാണത്തിൽ രണ്ടു പേർകാനയിൽ വീണ് അപകടം സംഭവിച്ചതിൻ്റെ അടിസ്ഥാനത്തിൽ, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം എസ് സുനിതയുടെയും, കൊരട്ടി പോലീസ് SHO അമൃത് രംഗൻ്റെയും നേതൃത്വത്തിൽ ഹൈവേ വർക്ക് ചീഫുമായി ചർച്ച ചെയ്തു.നിലവിൽ നടക്കുന്ന അടിപ്പാത നിർമ്മാണം സംബന്ധിച്ച് ഹൈവേ വർക്കിൻ്റെ ചീഫിനേയും. എൻജീനീയേഴ്സിനേയും വർക്ക് സൈറ്റിൽ വിളിച്ചു വരുത്തി അപാകതയെക്കുറിച്ച് വിശദമായി സംസാരിക്കുകയും, ഇപ്പോഴത്തെ വർക്കിൻ്റെ കാര്യങ്ങൾ വിലയിരുത്തി വേണ്ട ഉചിതമായ കാര്യങ്ങൾ...
മുരിങ്ങൂർ – ഏഴാറ്റുമുഖം അടിപ്പാത നിർമ്മാണം അശാസ്ത്രീയം
രവി മേലൂർ മേലൂർ:അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന സർവ്വീസ് റോഡിൻ്റെ പണികൾ പൂർത്തികരിക്കാതെയാണ് അടിപ്പാത നിർമാണം ദ്രുതഗതിയിൽ നടക്കുന്നത് – ഇതിനെതിരെ പഞ്ചായത്തും, നാട്ടുകാരും, രാഷ്ട്രീയ സാംസ്ക്കാരിക പ്രവർത്തകരും ഒത്ത് ചേർന്ന്, അടിപ്പാത നിർമ്മാണം ശരിയായ രീതിയിലല്ല നടക്കുന്നത്,ഈ പ്രവർത്തനം നിറുത്തി വച്ച് എല്ലാവർക്കും ഉപകാരപ്രദമായ രീതിയിൽ അടിപ്പാത നിർമ്മാണം നടത്തണം എന്നാവശ്യപ്പെട്ട് സമരം നടത്തിയിരുന്നുഇതൊന്നും വകവയ്ക്കാതെ സർവ്വീസ് റോഡിൻ്റെ പണികൾ പൂർത്തീകരിക്കാതെ വാഹനങ്ങൾക്കും, വഴിയാത്രക്കർക്കും , ജീവൻ കളയാതെ വീട്ടിൽ എത്തി പറ്റാൻ കഴിയാത്ത രീതിയിലാണ്...
അശാസ്ത്രീയ അടിപ്പാത നിർമ്മാണം വീണ്ടും തടഞ്ഞു
രവിമേലൂർ മുരിങ്ങൂർ/മേലൂർ – ഏഴാറ്റുമുഖം റോഡിലെ അടിപ്പാത കവാടവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകീട്ട് 8 മണിയ്ക്ക് വീണ്ടും ,പണികൾ ആരംഭിക്കുകയും, (മേലൂർ പഞ്ചായത്ത് പ്രസിഡൻ്റും), MSസുനിത (വൈസ് പ്രസിഡൻ്റ്), പോളി പുളിക്കൻ , (ലോക്കൽ കമ്മറ്റി സെക്രട്ടറിമാരായ), സ : PP ബാബു, സ : N G സതീശ് കുമാർ, വാർഡ് മെമ്പർമാർ /സഖാക്കളായ, ബിപിൻ രാജ്,MS ബിജു, മേലൂർ രണ്ട് ലോക്കൽ കമ്മറ്റിയിലെയും / രാഷ്ട്രീയ സാമൂഹിക, പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞു. പ്രവൃത്തി...
കുറിസംഖ്യ നൽകിയില്ല: 2,09,640 രൂപ നൽകാൻ വിധി
തൃശൂർ: കുറിസംഖ്യ നൽകാതിരുന്നതിനെ തുടർന്ന് തൃശൂർ ഉപഭോക്തൃകോടതിയിൽ നൽകിയ പരാതിയിൽ 2,09,640 രൂപയും പലിശയും നൽകുവാൻ വിധി. കാട്ടൂർ ആലപ്പാട്ട് കോട്ടോളി വീട്ടിൽ ഷിബു ആൻ്റോ ഡേവിഡ് ഫയൽ ചെയ്ത ഹർജിയിലാണ് അനുകൂല വിധിയായത്. ഇരിങ്ങാലക്കുടയിലെ ടൗൺ കുറീസ് ഏൻ്റ് ലോൺസ് പി ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയാണ് പരാതി. കുറി വിളിച്ചത് പ്രകാരം ഷിബുവിന് 4,65,100 രൂപ ലഭിക്കേണ്ടതുണ്ടായിരുന്നു. കുറിസ്ഥാപനം അതിൽ 1,50,000 രൂപ ഷിബുവിന് നൽകി . കുറിയുടെ ബാക്കി തവണകളിലേക്ക് 1,07,460 രൂപ അടക്കേണ്ടതുണ്ടായിരുന്നു....
ഭൂനികുതി വർധനവിനെതിരെ കോൺഗ്രസ് ധർണ്ണ
പൊന്നാനി: സംസ്ഥാന സർക്കാർ പുതുക്കി നിശ്ചയിച്ച ഭൂനികുതി മുൻ വർഷത്തേതിൽ നിന്നും 50 ശതമാനം വർദ്ധിപ്പിച്ച തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ ഴുവത്തിരുത്തി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. 1983ല്‍ ഒരു ഹെക്ടറിന് രണ്ട് രൂപ ഉണ്ടായിരുന്ന ഭൂ നികുതിയാണ് 2025 -26ൽ ഒരു ഹെക്ടറിന് 1200 രൂപയായി വർധിപ്പിച്ചത്. ജനങ്ങൾക്കും, കാർഷിക മേഖലയ്ക്കും വൻ ബാധ്യത ഉണ്ടാക്കുന്ന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ...





