Author: Staff correspondent (Shaiju TP)

Article
സ്വകാര്യതാ നയം: മെറ്റയ്ക്ക് 213.14 കോടി പിഴ

സ്വകാര്യതാ നയം: മെറ്റയ്ക്ക് 213.14 കോടി പിഴ

ഡെല്‍ഹി: കണ്‍സ്യൂമര്‍ ഡാറ്റകള്‍ മറ്റുള്ളവര്‍ക്ക് നല്‍കി പണമുണ്ടാക്കാന്‍ ഇനി വാട്‌സ് ആപിനും മെറ്റയ്ക്കും കഴിയില്ല. 2021-ലെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് വാട്ട്സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തി. സ്വകാര്യതാ നയം എങ്ങനെ നടപ്പാക്കിഎങ്ങനെ നടപ്പാക്കിയെന്നു വിശദമായി പരിശോധിച്ചപ്പോള്‍ ഉപയോക്തൃ ഡാറ്റ ശേഖരിക്കുകയും രേഖകള്‍ മറ്റ് മെറ്റാ കമ്പനികളുമായി പങ്കിടുകയും ചെയ്തതിനെ തുടര്‍ന്നാണ് പിഴ ചുമത്തുന്നതെന്ന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) പറഞ്ഞു. നിശ്ചിത സമയത്തനകം ചില പെരുമാറ്റ ചട്ടങ്ങള്‍ നടപ്പാക്കാന്‍...

Post

വിളയില്‍ സുരേന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവ വിരുദ്ധം​

​മലപ്പുറം : വിളയില്‍ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും  കഴിഞ്ഞ 4 മാസമായി അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റും ദേശീയ ജനറല്‍ സെക്രട്ടറിയുമായ എന്‍.എ. മുഹമ്മദ് കുട്ടി.കോണ്‍ഗ്രസില്‍ നിന്നും മാറി ചാക്കോയൊടൊപ്പം ചേരുകയും മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായിരുന്ന വ്യക്തി പിന്നീട് ഞങ്ങളുടെ കൂടെ കൂടുകയും മലപ്പുറം ജില്ലാ പ്രസിഡന്റായി നോമിനേറ്റ് ചെയ്യുകയും ചെയ്തു. കോണ്‍ഗ്രസിലുള്ളപ്പോള്‍ മുതല്‍ ഐഎൻടിയുസിയുടെ ട്രേഡ് യൂണിയന്‍ രംഗത്ത് പ്രവര്‍ത്തിച്ചത് മൂലം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്...

Post
നയൻ‌താരയ്ക്ക് ധനുഷിന്റെ അന്ത്യശാസനം

നയൻ‌താരയ്ക്ക് ധനുഷിന്റെ അന്ത്യശാസനം

നയന്‍താരയുടെ ജീവിതം പറയുന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍നിന്ന് നാനും റൗഡി താനിലെ ബിഹൈന്‍ഡ് ദി സീന്‍ വിഡിയോ രംഗങ്ങള്‍ 24 മണിക്കൂറിനകം ഒഴിവാക്കിയില്ലെങ്കിൽ  നിയമനടപടി സ്വീകരിക്കുമെന്ന് ധനുഷിന്റെ അഭിഭാഷകന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Post
ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു

ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു

പനമരം: വയനാട്ടിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു. പാതിരിയമ്പം കോളനിയിലെ പാറ്റ (77) ആണ് മരിച്ചത്. ഈ മാസം 11നാണ് കോളനിയിലെ കുട്ടികളുൾപ്പെടെ 9 പേർക്ക് ഭക്ഷ്യവിഷബാധയേറ്റത്.ഭ ക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ഛർദ്ദി, പനി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായതോടെ ഇവരെ പനമരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിലായ പാറ്റയെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. മറ്റൊരാൾ കൂടി ​ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്.

Post
നിപ്മറും ജിഇസി തൃശൂരും ധാരണാ പത്രത്തില്‍ ഒപ്പിട്ടു

നിപ്മറും ജിഇസി തൃശൂരും ധാരണാ പത്രത്തില്‍ ഒപ്പിട്ടു

ഇരിങ്ങാലക്കുട: ഭിന്നശേഷി മേഖലയിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനും (നിപ്മര്‍) തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളെജും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പിട്ടു. ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നത്തിനായിട്ടുള്ള സഹായക സാങ്കേതിക വിദ്യകളുടെ വികസനം, ഇരു സ്ഥാപനങ്ങളിലേയും ഗവേഷണ വികസനസൗകര്യങ്ങളുടെ പങ്കിടല്‍, അധ്യാപകരുടേയും വിദ്യാര്‍ഥികളുടെയും പരിശീലനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംയുക്തമായി ഏറ്റെടുക്കുന്നത്തിനായാണ് ധാരണാ പത്രം. നിപ്മര്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ സി. ചന്ദ്രബാബു, തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളെജ്...

Article
കേരളം ‘നോ ലിസ്റ്റിൽ’

കേരളം ‘നോ ലിസ്റ്റിൽ’

ഉരുള്‍പൊട്ടലും കായല്‍ മലിനീകരണവും ചൂണ്ടിക്കാട്ടിയാണ് കേരളത്തിനെതിരെ അന്താരാഷ്ട്ര ഏജന്‍സി റിപ്പോർട്ട് നല്‍കിയിരിക്കുന്നത്.