ജിദ്ദ: കേരളത്തെയും പ്രവാസി കളെയും പാടെ അവഗണിച്ച കേന്ദ്ര ബഡ്ജറ്റ് ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിനു തന്നെ വെല്ലുവിളി ഉയർത്തുന്ന രീതിയിൽ അപകടകരവും നിരാശാജനകവുമാണെന്ന് പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി അഭിപ്രായപെട്ടു. രാജ്യത്തെ പ്രത്യേക ഭൂപ്രദേശങ്ങൾക്ക് യാതൊരു പരിഗണനയും നൽകാത്ത കേന്ദ്ര ബഡ്ജറ്റ് ഫെഡറൽ റിപ്പബ്ലിക് എന്ന സങ്കല്പത്തിന് തന്നെ വെല്ലുവിളി ഉയർത്തുന്ന രീതിയിൽ അസന്തുലിതമാണ്. കേരളത്തിന് പുതുതായി ഒന്നുമില്ലെന്ന് മാത്രല്ല നടന്നു കൊണ്ടിരിക്കുന്ന റെയിൽവേ വികസന പദ്ധതികൾക്ക് പോലും തുടർ വിഹിതം അനുവദിക്കാതെ രാഷ്ട്രീയ ദാർഷ്ട്യവും...
FlashNews:
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പൈലറ്റ് മറിയം ജുമാനയും കുടുംബവും ഉംറ നിർവഹിക്കാനെത്തി
മക്ക: പത്തൊമ്പതാം വയസ്സിൽ വിജയകരമായി പതിനൊന്ന് മണിക്കൂർ വിമാനം പറപ്പിച്ച് പ്രശസ്തി വാരിക്കൂട്ടിയ മലപ്പുറം ജില്ലയിൽ നിന്നുള്ള പൈലറ്റ് സ്റ്റുഡന്റ് മറിയം ജുമാന വിശുദ്ധ ഉംറ നിർവഹിക്കാൻ പുണ്യമക്കയിലെത്തി. മലപ്പുറം, അരീക്കോട്, പുൽപ്പറ്റ സ്വദേശി ഉമർ ഫൈസിയുടെ പുതിയതായി മറിയം ജുമാന പിതാവ്, മാതാവ്, പിതാമഹൻ എന്നിവർക്കൊപ്പമാണ് തിരുതീർത്ഥാടനത്തിന് പുണ്യമണ്ണിലെത്തിയത്. മക്കാ കെ എം സി സിയുടെ പരിലാളനത്തിലാണ് മറിയം ജുമാനയും കുടുംബാംഗങ്ങളും പുണ്യ കർമത്തിനെത്തിയത്. മക്കയിൽ കെ എം സി സി നേതാക്കളായ പ്രസിഡന്റ് കുഞ്ഞിമോൻ...
ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
ഇന്ന്മു തല്‍ ഫെബ്രുവരി 2 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേസെടുത്ത് പൊലീസ്
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ രാഹുൽ ഈശ്വർ പെരുമാറിയെന്നാണ് നടിയുടെ പരാതി.
വിവാഹ തലേന്ന് യുവാവ് വാഹനാപകടത്തിൽ മരിച്ചു
സുഹൃത്തിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വധശ്രമം
കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ അടക്കമുള്ളവർക്കെതിരെയാണ് കേസ്.
തിരൂർ സ്വദേശി ലിയാന ഖാലിദിന് മിസ് കേരള കിരീടം
തിരൂർ: കോഴിക്കോട് നടന്ന മിസ് കേരള മത്സരത്തിൽ തിരൂർ ബി.പി.അങ്ങാടി സ്വദേശി ലിയാന ഖാലിദിന് കിരീടം.വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നാൽപതിലേറെ മലയാളികൾ പങ്കെടുത്ത മത്സരത്തിലാണ് ലിയാന നേട്ടമുണ്ടാക്കിയത്.ജീവകാരുണ്യ പ്രവർത്തകൻ ബോബി ചെമ്മണ്ണൂർ,സിനിമാതാരം മുൻസില എന്നിവർ ചേർന്നാണ് കിരീടമണിയിച്ചത്.ബി.പി.അങ്ങാടിവിശ്വാസ് തിയേറ്ററിന് സമീപം പ്രവാസി മലയാളി വെട്ടിക്കാട്ടിൽ ഖാലിദിൻ്റേയും സീന ഖാലിദിൻ്റെയും മകളാണ് ലിയാന.കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്.സഹോദരങ്ങൾ: ജാസിം ഖാലിദ്,ലെന ഖാലിദ്.എൽ.കെ.ജി മുതൽ പ്ലസ്ടു വരെ തിരൂർ ഫാത്തിമമാത സ്കൂളിലാണ് ലിയാന...
മോര്‍ച്ചറിക്ക് മുൻപിൽ ഉയർത്തെഴുന്നേൽപ്പ്
കണ്ണൂര്‍: മരിച്ചെന്നു കരുതി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി, മോര്‍ച്ചറിക്ക് മുൻപിലെത്തിയപ്പോൾ ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞു തുടര്‍ന്ന് ചികിത്സയിലായിരുന്ന കൂത്തുപറമ്പ് സ്വദേശി ആശുപത്രി വിട്ടു. പാച്ചപ്പൊയ്ക സ്വദേശി പവിത്രനെയാണ് മരിച്ചെന്നു വിധിയെഴുതിയതിന് ശേഷം ഉയർത്തെഴുന്നേറ്റത്. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. മംഗലാപുരം ഹെഗ്ഡെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പവിത്രനെ മരിച്ചെന്ന് കരുതി കണ്ണൂര്‍ എകെജി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു ജീവനുണ്ടെന്ന് കണ്ടെത്തിയത്. മംഗലാപുരം ഹെഗ്ഡെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പവിത്രനെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനിടെയായിരുന്നു മരിച്ചെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കള്‍ മോര്‍ച്ചറിയിലേക്ക് മാറ്റാന്‍...
യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണു യുവാവിന് പരുക്ക്
സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് യന്ത്ര ഊഞ്ഞാൽ ഓപ്പറേറ്ററെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരൂര്‍- കടലുണ്ടി റോഡിന്റെ നവീകരണത്തിന് ഏഴു കോടി രൂപ കൂടി
മലപ്പുറം ജില്ലയിൽ തിരൂർ- കടലുണ്ടി റോഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന രണ്ട് റീച്ചുകള്‍ക്കായി ഏഴുകോടി രൂപയ്ക്കുകൂടി പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി. തിരൂരങ്ങാടി നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന 18 മുതല്‍ 21 കിലോമീറ്റര്‍ വരെയുള്ള ഭാഗം ബി എം ബി സി നിലവാരത്തില്‍ നിര്‍മിക്കാന്‍ കഴിഞ്ഞദിവസം അഞ്ചുകോടി രൂപയുടെ ഭരണാനുമതി നല്‍കിയതിനു പുറമേയാണിത്. 21 മുതല്‍ 24 വരെയുള്ള മൂന്നു കിലോമീറ്ററും 25 മുതല്‍ 27 കിലോമീറ്റര്‍ വരെയുള്ള രണ്ടു കിലോമീറ്ററും രണ്ടു റീച്ചുകളായി നിര്‍മിക്കുന്നതിന്...






