വേലായുധൻപിമൂന്നിയൂർ
തേഞ്ഞിപ്പലം:ഇന്ത്യയിലെഅഞ്ചാമത്തെബ്രയോഫൈറ്റ് ജനുസ് ഇൻഡോ കോളിയ:കാലിക്കറ്റിലെ ഗവേഷകർ കണ്ടെത്തി. കാവുകളിൽ നിന്ന് പുതി യ ജനുസ് അപുഷ്പി സ സ്യമാണിത്.കാസർഗോഡ് ജില്ലയിലെ ഇടയില ക്കാട്കാവ്കോഴിക്കോട് ജില്ലയിലെ പൊയിൽ ക്കാ വ് എന്നിവിടങ്ങളിൽ വള രുന്ന പുതിയ ജനുസ് അ പുഷ്പി സസ്യത്തെ കാലി ക്കറ്റ് സർവ്വകലാശാല ഗ വേഷക സംഘമാണ് തി രിച്ചറിഞ്ഞത്.പുതിയ ജീ നസ്സിന് ഇന്ത്യയിൽ നിന്നു ള്ളത് എന്ന അർഥത്തിൽ ‘ഇൻഡോകോളിയ’ എ ന്നാണ് പേരിട്ടത്.മുഴുവൻ പേര് ‘ഇൻഡോകോളിയ ദേവേന്ദ്രേ.മരത്തടിയിൽ വളരുന്ന ഫെല്ലിനസ് ഫാ സ്റ്റുഓസസ് എന്ന ഒരു കൂ ണിന്റെ മുകളിലാണ് വള രുന്നത് എന്ന സവിശേഷ തയും ഇതിനുണ്ട്. ഇന്ത്യ യിൽനിന്ന് കണ്ടെത്തുന്ന അഞ്ചാമത്തെ ബ്രയോ ഫൈറ്റ് ജനുസാണിത്. 2023-ൽ സസ്യഗവേഷക സംഘം കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ കാവുകളി ലെ ബ്രയോഫൈറ്റ് സസ്യ ങ്ങളുടെവൈവിധ്യത്തെക്കുറിച്ചുള്ള പഠനം നട ത്തി ഇത് കണ്ടെത്തിയി രുന്നു.ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ദേവേ ന്ദ്രകുമാർസിംഗിനോടുള്ള ആദരമായി ‘സിലിൻ ഡ്രോകോളിയ ദേവേന്ദ്രേ’ എന്ന് പേരിട്ട ആ ബ്രയോ ഫൈറ്റ് സ്പീഷിസിനെ ക്കുറിച്ചുള്ളതുടർപഠനങ്ങളിലാണ് ഇത് ‘സിലിൻ ഡ്രോകോളിയ’ ജീനസ് അല്ലെന്നും പുതിയ ജീന സ് ആണെന്നും സ്ഥിരീക രിച്ചത്.ഇഗ്ലണ്ടിൽ നിന്നു ള്ള ‘ജേർണൽ ഓഫ് ബ്ര യോളജി’യുടെ ജൂൺ ല ക്കത്തിൽ ‘ഇൻഡോകോ ളിയ’യുടെ സചിത്ര വിവര ണം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സസ്യശാസ്ത്ര ഗവേഷക വിദ്യാർഥികളായ പി.എം. വിനീഷ, ഒ.എം. ശ്രുതി, പി.പി. നിഷിദ, അധ്യാപ കാരായ ഡോ.മഞ്ജു സി. നായർ (കാലിക്കറ്റ് സർ വകലാശാല), ഡോ. കെ. പി. രാജേഷ് (ഗുരുവായൂര പ്പൻ കോളേജ്, കോഴി ക്കോട്)എന്നിവരടങ്ങുന്നതാണ് ഗവേഷക സംഘം. കണ്ണൂർ ജില്ലയിലെ ആറ ളം ശലഭസങ്കേതത്തിലും ഈ സസ്യം വളരുന്നതാ യി കണ്ടെത്തിയിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാ ലയിലെയും കോഴിക്കോട് ഗുരുവായൂരപ്പൻ കോളേ ജിലെയും ബോട്ടണി വിഭാ ഗങ്ങളിൽ കേന്ദ്രഗവണ്മെ ന്റിന്റെ ശാസ്ത്ര – സാങ്കേ തിക വകുപ്പിന്റെ (ഡി.എ സ്.ടി) കോർ റിസർച്ച് ഗ്രാ ന്റ്, ഫിസ്റ്റ് സ്കീം എന്നീ പദ്ധതികളുടെ സഹായ ത്തോടെയായിരുന്നു പഠ നം. ഇടയിലക്കാട്, പൊ യിൽക്കാവ് അധികാരി കളും പിന്തുണച്ചു.
ഇന്ത്യയിൽ നിന്ന് ബ്രയോ ഫൈറ്റിന്റെ പുതു ജീന സുകൾ
ഇന്ത്യയിൽ, കേരളത്തിൽ നിന്നടക്കം, നിരവധി പു തിയ സ്പീഷിസുകൾ ക ണ്ടെത്തിവിവരിക്കപ്പെട്ടിട്ടു ണ്ടെങ്കിലും ബ്രയോഫൈ റ്റുകളിലെ ലിവർവർട്ട് വി ഭാഗത്തിൽ ഒരു പുതിയ ജീനസുകൾ കണ്ടെത്തു ന്നത് അപൂർവമാണ്. ഇ തിന് മുൻപ് പ്രമുഖ സസ്യ ശാസ്ത്രജ്ഞൻ പ്രൊഫ സർ ശിവ് രാം കശ്യപാണ് 1914-ൽ ആദ്യ ജീനസ് ക ണ്ടെത്തിയത്.പടിഞ്ഞാറൻ ഹിമാലയത്തിൽ നിന്ന് കണ്ടെത്തിയഅതിന്പേര് ‘ഐച്ചിസോണിയെല്ല’ എന്നാണ്.1915-ൽ അവി ടെ നിന്ന് തന്നെ ‘സീവാർ ഡിയെല്ല, 2013-ൽ സൈ ലന്റ് വാലിയിൽ നിന്ന് മോസ് വിഭാഗത്തിൽ നിന്നുള്ള’ഇൻഡോപോട്ടിയ’ , 2018-ൽ ഹിമാചൽ പ്രാദേശിൽ നിന്ന് ലിവർ വർട്ട് വിഭാഗത്തിൽ ‘ഉദാ രിയ’ എന്നിവ കണ്ടെത്തി യിരുന്നു. ‘ഉദാരിയ’ പി ന്നീട് പ്രൊഫസർ രാം ഉദാ റിന്റെ ബഹുമാനാർഥം 2020-ൽ പരിഷ്കരിച്ച് ‘രാംഉദാരിയെന്നാക്കി. ഇപ്പോൾ കണ്ടെത്തിയ ‘ഇൻഡോകോളിയ’ അ ഞ്ചാമത്തേതാണ്. വർഷ ങ്ങൾക്ക് ശേഷം മറ്റൊരു പുതു ജീനസ് കണ്ടെ ത്തിയത് ഈ മേഖലയി ലെ തുടർ പഠനങ്ങളുടെ പ്രസക്തിവർധിപ്പിക്കുന്നു.

കാലിക്കറ്റിലെ ഗവേ ഷകർ കണ്ടെത്തിയ. ഇ ന്ത്യയിലെഅഞ്ചാമത്തെ ബ്രയോഫൈറ്റ് ജനുസ് ഇൻഡോകോളിയ)

Leave a Reply