രവിമേലൂർ ചിറങ്ങരയിലെ ശബരിമല ഇടത്താവളം നിർമ്മാണം എൺപത് ശതമാനം പൂർത്തിയായതായും അവശേഷിക്കുന്ന പ്രവർത്തികൾ ഒക്ടോബർ മാസത്തിൽ പൂർത്തീകരിയ്ക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പദ്ധതിയുടെ പി എം സി അറിയിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിയമസഭയിൽ അറിയിച്ചു. സനീഷ്‌കുമാർ ജോസഫ് എം എൽ എ യുടെ ചോദ്യത്തിന് മറുപടി നല്കുകയായിയുന്നു മന്ത്രി. പ്രവർത്തിയുടെ സ്ട്രക്ച്ചറൽ നിർമ്മാണം പൂർത്തിയായി. തടിപ്പണി, ടൈൽ വിരിക്കൽ , പ്ലംബിങ് , ഇലക്ട്രിക്കൽ പ്രവർത്തികൾ , റൂഫിങ്ങ് , പെയിന്റിംഗ് ,...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
മുനീർ മാടമ്പാട്ടിനെ തിരൂർ പൗരാവലി ശനിയാഴ്ച ആദരിക്കും
തിരൂർ: കോഴിക്കോട് എയർപോർട്ട് ഡയറക്ടറായി ചുമതലയേറ്റമുനീർ മാടമ്പാട്ടിനെതിരൂർ പൗരാവലി ശനിയാഴ്ചആദരിക്കുമെന്ന്സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.മലപ്പുറം ജില്ലകാരനായആദ്യത്തെ കാലിക്കറ്റ് ഇൻ്റർനാഷണൽ എയർപോർട്ട് ഡയരക്ടറാണ്താനാളൂർ സ്വദേശിയായ മുനീർ.പൊതുവിദ്യാലയങ്ങളിൽ പഠിച്ചു ഉന്നത പദവിലെത്തിയ വ്യക്തിയാണ് അദ്ദേഹം.താനാളൂർ എഎംഎൽപി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവുംപുളിക്കൽ എഎംഎംഎച്ച്എസിൽ നിന്നും സെക്കൻഡറി വിദ്യാഭ്യാസവും നേടി.തിരൂർ എസ്എസ്എംപോളിടെക്നിക്കിൽ നിന്നും ഇലക്ട്രോണിക്സിൽഡിപ്ലോമ പൂർത്തിയാക്കിയ ശേഷം വിവിധ സർവ്വകലാശാലകളിൽ നിന്നു.ബി.ടെക്, എം ടെക്, എം.ബി എ ബിരുദവും കരസ്ഥമാക്കി.ശനിയാഴ്ച വൈകിട്ട് 4.30 ന്തുഞ്ചൻപറമ്പിൽ നടക്കുന്ന ചടങ്ങ്ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം...
ഓട്ടോ പാർക്കിംഗ് തീരുമാനം കടലാസിൽ
തിരൂർ: പൂങ്ങോട്ടുകുളം ഓട്ടോ പാർക്കിങ്ങ് മാറ്റുന്നത് സംബന്ധിച്ച് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കഴിഞ്ഞ ജൂൺ മാസം ഒരു തീരുമാനം എടുത്തിരുന്നു. ആ തീരുമാനം എടുത്തിട്ട് ഇപ്പോൾ മാസങ്ങൾകഴിഞ്ഞു. എന്നാൽ ആ തീരുമാനം ഇത് വരെ നടപ്പിൽ വരുത്താൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിക്ക് സാധിച്ചിട്ടില്ല എന്നതാണ് സത്യം. പൂങ്ങോട്ടുകുളത്തെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരം ലഭിക്കുന്ന ഒരു തീരുമാനമാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി എടുത്തിട്ടുള്ളത്. എന്നാൽ ജനോപകരപ്രദമായ ഈ തീരുമാനം നടപ്പിലാക്കുന്നതിന് എന്ത് കൊണ്ട് സാധിക്കുന്നില്ല എന്നത്...
വിജയത്തിന് കുറുക്കുവഴികളില്ല.- രാജു നാരായണസ്വാമി ഐ. എ. എസ്
കൽപകഞ്ചേരി : വിജയത്തിന് കുറുക്കുവഴികളില്ല എന്നും സ്ഥിരപരിശ്രമത്തിലൂടെ മാത്രമേ വിജയത്തിലേക്ക് എത്താൻ സാധിക്കുകയുള്ളൂ എന്നും രാജു നാരായണസ്വാമി പറഞ്ഞു. കല്ലിങ്ങൽപറമ്പ് എം. എസ്. എം ഹയർ സെക്കൻഡറി സ്കൂളിലെ കരിയർ ഗൈഡൻസ് സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പാൾ ഷാജി മാത്യു അധ്യക്ഷത വഹിച്ചു. മാനേജർ അബ്ദുൽ ലത്തീഫ് കോട്ടയിൽ ഉപഹാരസമർപ്പണം നടത്തി. പി. ടി. എ വൈസ് പ്രസിഡൻറ് സി . പി . രാധാകൃഷ്ണൻ സ്റ്റാഫ് സെക്രട്ടറി ഏറമു . കെ എ...
ആയിഷ കുട്ടി ഹജ്ജുമ്മ(65)നിര്യാതയായി
ആലത്തിയൂർ:ആലത്തിയൂർ പരേതനായ മുളന്തല മുഹമ്മത് എന്ന കുഞ്ഞിബാപ്പുവിൻ്റെ ഭാര്യ മുളന്തല ആയിഷ കുട്ടി ഹജ്ജുമ്മ(65) എന്നവർ അബൂദാബിയിൽ വെച്ച് മരണപ്പെട്ടിരിക്കുന്നു.പരേതയുടെ ജനാസ മറവ് ചെയ്യൽ ഇന്ന് വ്യാഴം രാവിലെ8 മണിക്ക് ആലത്തിയൂർ ജുമാമസ്ജിദ് മഹല്ല് ഖബർസ്ഥാനിൽ’ നടത്തപ്പെടുന്നതാണ്. മകൻ ഷാഫി അബൂദാബി, മകൾ സാഫിറ എടക്കുളം, മരുമകൻ ഷരീഫ്’ എടക്കുളം.
ദിൽഷാദക്ക് രസതന്ത്രത്തിൽ ഡോക്ടറേറ്റ്
കോഴിക്കോട് എൻ.ഐ ടി യിൽ നിന്ന് രസതന്ത്രത്തിൽഡോക്ടറേറ്റ് നേടിയ ദിൽഷാദകുറുമ്പടിതായാട്ടിൽ പറമ്പത്ത്ഫാത്തിമസുഹറ(മംഗലം – M.ESഅധ്യാപിക)യുടെയുംപരേതനായ വെട്ടം അലിക്കുട്ടിയുടെയും മകളാണ്ഭർത്താവ് പി.പിഷമീൽ പൊൻമുണ്ടം (ഓഡിറ്റർഡിഫൻസ് അക്കൗണ്ട് സ്ഡിപ്പാർട്ട്മെൻ്റ് കണ്ണൂർ)മകൻ – അയാൻ ഹംദ്’
മരുഭൂവസന്തം പ്രകാശനം ചെയ്തു.
മലയാളത്തിലെ പ്രവാചക കവിതകളുടെ അപൂർവസമാഹാരമായ ‘മരുഭൂവസന്തം’ പാണക്കാട്മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. എഴുത്തുകാരനും, മുതിർന്ന മാധ്യമപ്രവർത്തകനുമായ ജമാൽ കൊച്ചങ്ങാടി ഏറ്റുവാങ്ങി. പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ ഐ.ഒ. എസ് കോർഡിനേറ്റർ പി.ടി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. കവിതകളുടെ സമാഹർത്താവ് അബ്ദുറഹിമാൻ മങ്ങാട് , എഴുത്തുകാരൻഡോ. ബാവ കെ. പാലുകുന്ന്,ഐ.ഒ.എസ് സെക്രട്ടറിഇ.എം സാദിഖ് എന്നിവർ സംസാരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഒബ്റ്റീവ് സ്റ്റഡീസ് കേരള ചാപ്റ്ററാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിരുനബിയുടെ ആയിരത്തി അഞ്ഞൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സമാഹാരത്തിൽ 63 മലയാളകവികളുടെ രചനകളാണുള്ളത്.,...
മുട്ടത്ത് വര്‍ക്കിയുടെ സ്വര്‍ണ്ണപ്പതക്കംഇനി മലയാളം സര്‍വ്വകലാശാലക്ക് സ്വന്തം
തിരൂര്‍: മലയാളത്തിന്റെ അഭിമാനമായ മുട്ടത്ത് വര്‍ക്കിക്ക് 1968ല്‍ലഭിച്ച സ്വര്‍ണ്ണപതക്കം ഇനി മലയാളം സര്‍വ്വകലാശാലക്ക് സ്വന്തം. സര്‍വ്വകലാശാലയില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അഡ്വ. രതിദേവി മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.സി. ആര്‍ . പ്രസാദിന് സ്വര്‍ണ്ണപ്പതക്കം കൈമാറി. മലയാളം എഴുത്തുകാരന്‍ വി. ജെ. ജെയിംസ് സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സിലര്‍ ഡോ.സി.ആര്‍. പ്രസാദ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ കെ പി രാമനുണ്ണി സമര്‍പ്പണ സന്ദേശം നല്‍കി. അന്ന മുട്ടത്ത് ന്യൂയോര്‍ക്കില്‍ നിന്നും...
വഖഫ് : ഇടക്കാല ഉത്തരവ് പ്രത്യാശ കൈവിടാതെ മുന്നേറുക
കോഴിക്കോട് : രാജ്യത്തെ മുസ്‌ലിംകളുടെ സാംസ്‌കാരികവും സാമൂഹ്യവ്യം സാമ്പത്തികവും വൈജ്ഞാനികവുമായ അസ്തിത്വം തകര്‍ത്തെറിഞ്ഞ് വംശീയ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ നിരാശപ്പെടാതെ ജുഡീഷ്യറിയില്‍ പ്രത്യാശയുപ്പിയര്‍പ്പിച്ച് മുന്നേറാന്‍ കെ.എന്‍.എം മര്‍കസുദഅവ മുസ്‌ലിം സമുദായത്തെ ആഹ്വാനം ചെയ്തു. മുസ്‌ലിംകളുടെ ഭരണഘടനാ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ജുഡീഷ്യറി കൂട്ടുനില്‍ക്കില്ലെന്ന് തന്നെയാണ് സുപ്രീം കോടതി ഉത്തരവിന്റെ സന്ദേശമെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമിയും ജന: സെക്രട്ടറി...
ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല,പിട്ടാപ്പിളളിൽ ഏജൻസീസ് ഉടമക്ക് വാറണ്ട്
ഉപഭോക്തൃ കോടതി വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കൊടുങ്ങല്ലൂരുള്ള ഊർക്കോലിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലാണ്, കൊടുങ്ങല്ലൂർ ശൃംഗപുരത്തുള്ള പിട്ടാപ്പിള്ളിൽ ഏജൻസീസ് ഉടമക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവായത്. ഉണ്ണിക്കൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലെ വിധി പ്രകാരം പിട്ടാപ്പിള്ളിൽ ഏജൻസീസ് ഉടമ, ഫ്രിഡ്ജിൻ്റെ വില 18,900 രൂപയും പുറമെ 10,000 രൂപയും നൽകേണ്ടതുണ്ടായിരുന്നു.എന്നാൽ വിധി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് ഉപഭോക്തൃനിയമം വകുപ്പ് 72 പ്രകാരം എതിർ കക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട്...