മംഗലം: മംഗലം പഞ്ചായത്തിലെ ആശാൻ പടിയിൽ SDPI പ്രവർത്തകൻ അഷ്കറിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച മുസ്ലിംലീഗ് ക്രിമിനൽ സംഘത്തെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്ത് നാട്ടിൽ സമാധാന അന്തരീക്ഷം സ്രഷ്ടിക്കണമെന്ന് SDPI തവനൂർ മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു. അക്രമത്തിനിരയായ അഷ്കറിൻ്റെ വീട് സന്ദശിച്ച് സംസാരിക്കുകയായിരുന്നു നേതാക്കൾ. സംഭവം കഴിഞ്ഞ് ഒരുമാസമായിട്ടും മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്യാനോ ഉപയോഗിച്ച ആയുധങ്ങളോ വാഹനങ്ങളോ കണ്ടെത്താനോ കഴിയാത്തതിലൂടെ പോലിസിൻ്റെ അനാസ്ഥയാണ് വെളിപ്പെടുന്നത്. കൃത്യം നടക്കുന്ന സമയത്ത് വാർഡ് മെമ്പർ ഉൾപെടെയുള്ള ലീഗ്...
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
ലഹരിക് അടിമയായ മകൻ അച്ഛനെ മൃഗീയമായി കൊലപ്പെടുത്തി
ജിദ്ദ: കിഴക്കൻ സൗദിയിലെ തുറമുഖ – വ്യവസായ നഗരമായ ജുബൈലിൽ ഉണ്ടായ അതിദാരുണമായ സംഭവത്തിൽ അമ്പത്തിമൂന്ന്കാരനായ ഒരു ഇന്ത്യൻ പിതാവ് സ്വന്തം മകന്റെ കയ്യാൽ അതിക്രൂരമായി കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശിയായ ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകൻ തന്നെയായ കുമാർ യാദവ് ആണ് കൊലയാളി. ഇയാളെ സൗദി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അച്ഛനെ കഴുത്തു ഞെരുക്കിയാണ് മകൻ കൊലപാതകം നടത്തിയത്. അതിനു മുമ്പായി കണ്ണുകൾ ചൂഴ്ന്നെടുക്കുകയും മറ്റു മൃഗീയ ചേഷ്ട്ടകൾ കൂടി നടത്തുകയും ചെയ്തിരുന്നെന്നുമാണ്...
വിസ വാഗ്ദാനം ചെയ്തു പണം തട്ടിയ കേസ്സിൽ അറസ്റ്റിൽ
ഇരിങ്ങാലക്കുട:അബുദാബിയിൽ ഷിപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കൈക്കലാക്കിയ കേസ്സിൽ തൃശൂർ കല്ലൂർ സ്വദേശി അരണാട്ടുകരക്കാരൻ ബാബുവിനെ (50 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ബി.കൃഷ്ണകുമാർIPSൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ സംഘം പിടികൂടി. രണ്ടായിരത്തി ഇരുപത്തിരണ്ട് നവംബർ മുതൽ രണ്ടായിരത്തി ഇരുപത്തിമൂന്ന് ജനുവരി വരെ ആറ് ലക്ഷം രൂപ ഇയാൾ പരാതിക്കാരനിൽ നിന്നു കൈപ്പറ്റിയിട്ടുണ്ട്.ഇരിങ്ങാലക്കുട സ്വദേശി അതുൽ കൃഷ്ണക്കും സഹോദരി ഭർത്താവിനും ആണ് ഇയാൾ ഷിപ്പിൽ ജോലി വാഗ്ദാനം നൽകിയിരുന്നത്.പിന്നീട്...
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം യുവാവ് അറസ്റ്റിൽ
കാവുംപുറം :പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തുകയും, നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഐമുറി കാവുംപുറം പറമ്പി വീട്ടിൽ അഖിൽ ജോയി (24)യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2022 ഒക്ടോബറിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴി യുവാവ് ലൈംഗിക അതിക്രമം നടത്തി. 2023 ഫെബ്രുവരിയിൽ നഗ്ന ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഈ ജനുവരി 18 ന് നഗ്ന ചിത്രങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ച് കൊടുത്ത് പ്രചരിപ്പിക്കുകയുമുണ്ടായി....
യുവതിയെ പീഡിപ്പിക്കുകയുംപണം തട്ടുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ
പെരുമ്പാവൂർ :യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയുംപണം തട്ടുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. കൊമ്പനാട് പാണ്ടച്ചേരി കിഴക്കേക്കര വീട്ടിൽ വിനോദ് (44) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു ഇയാൾ. ഇത് മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി വിവിധ ഇടങ്ങളിൽ എത്തിച്ച് പലപ്രാവശ്യം പീഡിപ്പിച്ചു. കൂടാതെ ഇത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വിവിധ തവണകളായി യുവതിയിൽ നിന്ന് പതിനേഴ് ലക്ഷത്തോളം രൂപ ഇയാൾ കൈക്കലാക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഇയാൾക്കെതിരെ കുറുപ്പുംപടി പോലീസ്...
കണ്ണൂർ സ്വാദേശിയുടെ പണം ഓട്ടോയിലെത്തി തട്ടിയ കേസിൽ ഡ്രൈവർ അറസ്റ്റിൽ
ആലുവ :വഴിയരികിൽ ഫോൺ ചെയ്തു നിന്നയാളുടെ പണം ഓട്ടോയിലെത്തി തട്ടിയ കേസിൽ ഡ്രൈവർ അറസ്റ്റിൽ. പെരുമ്പാവൂർ മുടിക്കൽ മോളത്ത് വീട്ടിൽ അലി അക്ബർ (32)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. 8 ന് രാത്രി പന്ത്രണ്ടരയോടെ ആലുവ ബാങ്ക് ജംഗ്ഷനിലാണ് സംഭവം. വഴിയരികിൽ നിന്ന് ഫോൺ ചെയ്തു നിൽക്കുന്ന കണ്ണൂർ സ്വദേശിയുടെ സമീപത്തേക്ക് ഓട്ടോയിൽ ഡ്രൈവർ ഉൾപ്പടെ രണ്ടു പേർ എത്തി. കണ്ണൂർ സ്വദേശിയുമായി സംസാരിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്ന് കളയുകയായിരുന്നു....
പെൺകുട്ടിക്ക് നേരെ അതിക്രമം: ബസ് കണ്ടക്ടർ റിമാൻ്റിൽ
പരപ്പനങ്ങാടി :ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് 17 വയസുള്ള പരപ്പനങ്ങാടി സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ ചേളാരി സ്വദേശി അഫ്സലിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.. പരപ്പനങ്ങാടി – ഫറോക് റൂട്ടിലെ ബസ് കണ്ടക്ടർ ആണ് അഫ്സൽ.. പ്രതിക്ക് മോഷണ കേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്… പരപ്പനങ്ങാടി എസ്.എച്ച് .ഒ സഞ്ജു ജോസഫ്, എസ് ഐ മുഹമ്മദ് റഫീഖ്, എ എസ് ഐ റീന, എസ് സി പി ഓ സതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ്പ്രതിയെ അറസ്റ്റ്...
പ്ലൈവുഡ് കമ്പനിയിൽ മോഷണം, ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
പെരുമ്പാവൂർ: ആസാം നാഗൗൺ സ്വദേശികളായ അഷിക്കുർ റഹ്മാൻ (20), ഉമർ ഫറൂഖ് (25) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കുറ്റിപ്പാടത്തെ വുഡ് ഇൻട്രസ്ട്രീസിൽ നിന്നും പ്ലെെവുഡ് പഞ്ചിംഗിന് ഉപയോഗിക്കുന്ന പിച്ചളയിലുള്ള എംപോസിംഗ് പ്ലൈറ്റുകളാണ് മോഷ്ടിച്ചത്. ഇതിന് 3 ലക്ഷത്തിലേറെ രൂപ വില വരും. പല ദിവസങ്ങളിലായാണ് മോഷണം നടത്തിയത്. ഇൻസ്പെക്ടർ ‘ ടി.എം സുഫി, സബ് ഇൻസ്പെക്ടർ റിൻസ് എം തോമസ് എന്നിവരുൾപ്പെട്ട ടീമാണ് അന്വേഷണം നടത്തിയത്.
കാഞ്ഞൂരിൽ പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപംപോലീസ് കേസ് എടുത്തു
കാഞ്ഞൂർ :കാഞ്ഞൂർ പട്ടയത്ത് കടവ് പുഴക്കര ഭാഗത്തു മാലിന്യം പുഴക്കരയിൽ നിക്ഷേപിച്ചതിന് കാഞ്ഞൂർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ ലാലു ജോസഫ്ന്റെ പരാതി പ്രകാരം കാലടി പോലീസ് FIR രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു . അന്വേഷണത്തിൽ മാലിന്യം നിക്ഷേപിച്ചവരുടെ സൂചനലഭിച്ചിട്ടുണ്ട്.കുറ്റക്കാർക്കെതിരെ മാതൃക പരമായ നടപടി സ്വീകരിക്കും എന്ന് പോലീസ് അറിയിച്ചു.
കെ എസ്.ആർ.ടി.സി ബസിൻ്റെ ചില്ലുകൾ തകർത്തയാൾ അറസ്റ്റിൽ
പെരുമ്പാവൂർ :ഏരാനല്ലൂർ മാലിക്കമാരിയിൽ വീട്ടിൽ രാജേഷ് (42) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂരിൽ നിന്ന് തൊടുപുഴയിലേക്ക് സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിൽ പെരുമ്പാവൂരിൽ നിന്നാണ് ഇയാൾ കയറിയത്. തുടർന്ന് അക്രമാസക്തനായ ഇയാൾ യാത്രക്കർക്കും ജീവനക്കാർക്കും ഇയാൾ ശല്യം സൃഷ്ടിക്കുകയായിരുന്നു. വൈദ്യ ആയുർവ്വേദ ആശുപത്രിക്കു സമീപം ഇറങ്ങിയ രാജേഷ് കല്ലെടുത്ത് പുറകുവശത്തെ ചില്ലിൽ എറിഞ്ഞു. പൊതുമുതൽ നശിപ്പിച്ചതിനും ,ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും കേസെടുത്തു. ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐ പി.എം റാസിഖ് എന്നിവരുൾപ്പെട്ട ടീമാണ്...
