തൃശൂർ ജില്ലയിലെ എല്ലാ താലൂക്ക് കൺട്രോൾ റൂമിൽ വിളിച്ച് അന്വേഷിച്ചതിൽ എല്ലാ താലൂക്ക് പരിധിയിലും രാത്രിയിൽ ഒറ്റപ്പെട്ട മഴ ലഭിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ മഴയില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ പെയ്ത മഴയുടെ ശരാശരി : 3.3 മി.മീ ഭാഗിക നാശനഷ്ടം : ഇല്ല പൂർണ്ണമായി നാശനഷ്ടം : ഇല്ല ജില്ലയിൽ നിലവിൽ 52ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. കുടുംബങ്ങൾ – 1243 പുരുഷൻ – 1398സ്ത്രീ – 1358കുട്ടികൾ – 463 ആകെ : 3219 ജില്ലയിൽ...
FlashNews:
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്‌ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
Author: Staff correspondent (Shaiju TP)
മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ
. രവിമേലൂർ ആസാം നാഗൗൺ സ്വദേശികളായ അസ്മിന ബീഗം (40), മുഹബുള്ള ഹക്ക് എന്നിവരെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. ഇവർ താമസിക്കുന്ന കോട്ടച്ചിറയിലെ ലൈൻ കെട്ടിടത്തിലെ ആറാമത്തെ മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഭാര്യാഭർത്താക്കൻമാരാണെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോൾ മൂന്ന് പ്രത്യേക കവറുകളിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് .ആസാമിൽ നിന്ന് ട്രെയ്നിൽ കഞ്ചാവെത്തിച്ച് ചെറിയ പൊതികളിലാക്കിയാണ് വിൽപ്പന. കൂടുതലായും ഇതര സംസ്ഥാനക്കാർക്കിടയിലാണ് കഞ്ചാവ് കഞ്ചവടം നടത്തുന്നത്. കഴിഞ്ഞ ദിവസം...
അമൃത ടിവി ക്യാമറാമാൻ പി.വി. അയ്യപ്പന് ആദരാഞ്ജലികൾ
തൃശൂര്‍ : അമൃത ടി.വി.തൃശൂര്‍ ക്യാമറാമാന്‍ ചേറ്റുപുഴ കണ്ണപുരം പാങ്ങാടത്ത് വീട്ടില്‍ പരേതനായ വേലായുധന്റെയും വള്ളിയമ്മയുടെയും മകന്‍ പി.വി. അയ്യപ്പന്‍(54) അന്തരിച്ചു. സംസ്‌കാരം (5.8.24) ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടില്‍. ഭാര്യ:ജിജി അയ്യപ്പന്‍. മകന്‍: അദ്വൈത് കൃഷ്ണ.
സ:PK ഇബ്രാഹീം കുട്ടി ദിനം ആചരിച്ചു.
രവിമേലൂർ CPI കാലടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൻ കമ്മൂണിസ്റ്റ് നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന PK ഇബ്രാഹിംകുട്ടിയുടെ അനുസ്മരണദിനം കാലടിയിൽ ആചരിച്ചു. പ്രസന്ന രവി അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ഗോപകുമാർ കാരിക്കൊത്ത് അനുസ്മരണ പ്രഭാഷണം നടത്തി.കാലടി ബ്രാഞ്ച് സെക്രട്ടറി ഗോപി പണിക്കക്കുട്ടി പതാക ഉയർത്തി. ജോയ് കാക്കശേരി, ഷാലി ഉണ്ണികണ്ണൻ, പി. ആർ സുകു എന്നിവർ സംസാരിച്ചു.
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
രവിമേലൂർ ശ്രീമൂലനഗരം:എഡ്രാക് ശ്രീമൂലനഗരം മേഖലാമെഡിക്കൽ ക്യാമ്പ്ശ്രീമൂലനഗരം:എഡ്രാക് ശ്രീമൂലനഗരം മേഖലാ കമ്മിറ്റിയുടെയും വിജയവേദി- വയൽ റെസിഡൻസ് അസോസിയേഷനുകളുടെയും ഡോ.അഗർവാൾസ് ഐ ഹോസ്പിറ്റൽ, മുത്തൂറ്റ് സ്നേഹാശ്രയ എന്നിവരുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്നലെ പട്ടരുകുടി ശ്രീ ഷാഫി എടയാടിയുടെ വസതിയിൽ വച്ച് മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വി.എം.ഷംസുദ്ദീൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി.എൻ.സി. ഉഷാകുമാരി എഡ്രാക് ഭാരവാഹികളായ അഡ്വ.ഉബൈദുല്ല,വിനയൻ, സതീശൻ,പവിത മനോജ്,ലക്ഷ്മിക്കുട്ടി, ഷിഹാബ്, അനിൽ, ഷാഫി, ശ്രീനി, ഷാലി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്ത പരിപാടിയിൽ നാനൂറിലധികം പരിശോധനകൾ...
ജീവൻ പണയം വച്ച് വൻ ദുരന്തമൊഴിവാക്കിയ സുനിൽ കാർത്തിക്കിന് ആദരം
രവിമേലൂർ ദേശീയ പാതയിൽ ദേശം കുന്നുംപുറത്ത് കെ.എസ്.ആർ.ടി.സി സിഫ്റ്റ് ബസിന് തീപിടിച്ചപ്പോൾ ഫയർ എസ്റ്റിംഗൂഷറുമായി ബസിനടിയിലേക്ക് നൂണ്ടിറങ്ങി സാഹസികമായാണ് ഇദ്ദേഹം തീയണച്ചത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. തീ പിടിച്ചപ്പോൾത്തന്നെ ഡ്രൈവർ അവസരോചിതമായി വാഹനം സൈഡിലേക്കൊതുക്കി യാത്രക്കാരെ പുറത്തിറക്കി. ഈ സമയം കൊരട്ടി ഇൻഫോ പാർക്കിൽ കാറിൽ ജോലിക്ക് പോവുകയായിരുന്നു കരുനാഗപ്പള്ളി സ്വദേശി സുനിൽ കാർത്തിക്കും സുഹൃത്തുക്കളും. തീ പിടിക്കുന്നതു കണ്ട് സുനിൽ കാർത്തിക്ക് കാറിൽ നിന്ന് എസ്റ്റിംഗൂഷറുമായി ചാടിയിറങ്ങി ബസിൻ്റെ അടിയിലേക്ക് കയറി. നാട്ടുകാരും സുഹൃത്തുകളും അതിൽ...
വയനാട്ടിൽ സേവന രംഗത്ത് മാതൃകയായി എസ്ഡിപിഐ
വയനാട് ദുരന്തം: മലയും പുഴയും താണ്ടി മലപ്പുറം ജില്ലയിലെ എസ്.ഡി.പി.ഐ വളണ്ടിയർമാർ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയം മലപ്പുറം : വയനാട് മഹാദുരന്തത്തെ തുടർന്ന് എസ്.ഡി.പി.ഐ വളണ്ടിയർമാർ മലയും പുഴയും താണ്ടി നടത്തിയ പ്രവർത്തനം പ്രശം സിനീയമാകുന്നു. മലപ്പുറം ജില്ല കമ്മിറ്റിയുടെ കീഴിൽ നിലമ്പൂരിലെ പോത്ത് കല്ലിൽ കൺട്രോൾ റൂം തുറന്ന് കൊണ്ടാണ് ചരിത്രപരമായ ദൗത്യത്തിന് എസ്.ഡി.പി.ഐ നേതൃത്വം നൽകിയത്. സംഭവം നടന്ന അന്ന് തൊട്ട് ആറ് ദിവസം ഏകദേശം ആയിരത്തിലധികം പ്രവർത്തകരാണ് മനുഷ്യ ചിന്തകൾക്കപ്പുറമുള്ള പ്രവർത്തനങ്ങൾ നടത്തിയത്....
കൊടുങ്ങല്ലൂർ ഏരിയ സമ്മേളനവും, മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി
രവി മേലൂർ ഗതാഗത വകുപ്പ് മന്ത്രി സിഐടിയൂ യൂണിയൻ നേതാക്കൾക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെടണം, ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐടിയു കൊടുങ്ങല്ലൂർ മേഖലാ, കൺവെൻഷനും, മെമ്പർഷിപ്പ് ക്യാമ്പയിനും, സിഐടിയു, ഏരിയ കമ്മിറ്റി ഹാളിൽ(വീനസ് നഗർ)വെച്ച് നടന്നു, കഴിഞ്ഞ മൂന്നുമാസത്തോളമായി,യൂണിയൻ സിഐടിയു വിന്റെ നേതൃത്വത്തിൽ നടത്തിവന്ന സമരത്തിന്റെ ഭാഗമായും തുടർന്ന്, സെക്രട്ടറിയേറ്റിന്റെ മുന്നിൽ അനിശ്ചിതകാല ഉപരോധസമരവും ധർണ്ണയും സംഘടിപ്പിക്കുകയും, പതിനഞ്ചാം ദിവസം ,ബഹു: ഗതാഗത വകുപ്പ് മന്ത്രി ചർച്ചയ്ക്ക് വിളിക്കുകയും ചർച്ചയിൽ യൂണിയൻ ആവശ്യപ്പെട്ട...
മതഭരണത്തിന്റെ ചരിത്രം ഓർമ്മിപ്പിക്കുന്നത്
ടോമി സെബാസ്റ്റ്യൻ ക്വാജാർ വംശം ആയിരുന്നു ഇറാൻ ഭരിച്ചിരുന്നത്. പിന്നീട് പഹ് ലവി വംശം അധികാരത്തിലെത്തുകയും 1941 മുതൽ ഷാ മുഹമ്മദ് റേസാ പഹലവി ഭരിച്ചെങ്കിലും 1951-ൽ മുഹമ്മദ് മൊസാഡെഗ് ജനാധിപത്യത്തിലൂടെ അധികാരത്തിൽ എത്തി. എണ്ണ ദേശസാൽക്കരിച്ചതിലൂടെ അമേരിക്കയുടെ കണ്ണിലെ കരടായി മാറിയ മൊസാഡെഗ് സർക്കാരിനെ അമേരിക്ക അട്ടിമറിച്ചു റേസ പഹ്ലവിയെ അധികാരമേല്പിച്ചു. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ ഒരു സർക്കാരിനെ അമേരിക്ക അട്ടിമറിക്കുന്ന ആദ്യ സംഭവമായിരുന്നു ഇത്. പിന്നീട് 1970 വരെ റേസ പഹ്ലവി ഇറാൻ ഭരിക്കുകയും ചെയ്തു....
കണ്ടെത്താനുള്ളത് 206 പേരെ
കണ്ടെത്താനുള്ളത് 206 പേരെ കൽപ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയിൽ നിന്ന് ഇനിയും കണ്ടെത്താനുള്ളത് 206 പേരെ. തെരച്ചിൽ അഞ്ചു ദിവസം പിന്നിട്ടു കഴിഞ്ഞു. രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലേക്കു നീങ്ങുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാണാതായവരെക്കുറിച്ചുള്ള തെരച്ചിൽ അഞ്ചു ദിവസം പിന്നിടുമ്പോഴും ഇനി വിവരം ലഭിക്കുമെന്ന പ്രതീക്ഷകൾ മങ്ങുകയാണ്.മേഖലയുടെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തെരച്ചിൽ. ഉരുൾപൊട്ടലിൽ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസ്സിലാക്കി പരിശോധന ശക്തമാക്കും.









