അസഹിഷ്ണുത വളര്‍ത്തി ഭിന്നി പ്പിക്കാൻഭരണ വര്‍ഗ്ഗം ശ്രമിക്കുന്നു – തുഷാർ ഗാന്ധി

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം:അസഹിഷ്ണുത വ ളര്‍ത്തി ഭിന്നിപ്പിക്കാൻഭരണ വര്‍ ഗ്ഗം ശ്രമിക്കുന്നു – തുഷാർ ഗാന്ധി. കാലിക്കറ്റ് സര്‍വകലാശാല മുഹ മ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണുതക്കെതിരെ ഇ ന്ത്യ’ദേശീയ എന്ന സെമിനാര്‍ ഉദ് ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു മഹാത്മാഗാന്ധിയുടെ കൊച്ചുമകനും ചിന്തകനുമായ തു ഷാര്‍ ഗാന്ധി.ഗാന്ധിയുടെ ഇന്ത്യ ഗോഡ്‌സെയുടെ ഇന്ത്യയായി മാ റിക്കൊണ്ടിരിക്കുകയാണ് സ്വാത ന്ത്ര്യം ലഭിച്ച് 75 വര്‍ഷം കൊണ്ട് ഇ ന്ത്യയുടെ ചിത്രം ലോകരാജ്യങ്ങള്‍ ക്ക് മുന്നില്‍ മാറുകയാണ്.ഗാന്ധി സിനിമ കണ്ടാണ് ഗാന്ധിയെക്കുറി ച്ച് ലോകം അറിഞ്ഞതെന്ന് പ്രധാന മന്ത്രി. അനീതിക്കെതിരെയുള്ള പ്ര തിഷേധങ്ങള്‍ സോഷ്യല്‍ മീഡിയ യില്‍ മാത്രമായി ഒതുങ്ങുന്നു. സ്വാ തന്ത്ര്യ സമരകാലത്ത് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നെങ്കില്‍ ഗാ ന്ധിക്ക് 5 മില്യണ്‍ ഫോളേവേഴ്‌സ് ഉണ്ടാവുകയും തെരുവില്‍ സമരം ചെയ്യാന്‍ ആരുമില്ലാത്ത അവസ്ഥ യുമാകുമായിരുന്നു.അക്രമത്തിനും അനീതിക്കുമെതിരെ തെരുവു കളില്‍ പ്രതിഷേധം ഉയരുന്നില്ല. മാ ത്രമല്ല സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷ മായിട്ടും ഇന്ത്യയില്‍ ജനിച്ചു വളര്‍ ന്ന മുസ്ലീങ്ങള്‍ ദേശസ്‌നേഹം തെ ളിയിക്കേണ്ട അവസ്ഥയാണുള്ള ത്.പശുവുമായി ഒരു മുസ്ലീമിനെ കണ്ടാല്‍ ആള്‍ക്കൂട്ട അക്രമമുണ്ടാ കുന്നു.അനീതിക്കും അതിക്രമ ങ്ങ ള്‍ക്കുമെതിരെ ജനങ്ങള്‍ നിശബ്ദ രാകുന്നത് ആശങ്കപ്പെടുത്തുന്ന താണെന്നും അദ്ദേഹം വ്യക്തമാ ക്കി.ചെയര്‍ കോ ഓര്‍ഡിനേറ്റര്‍ മുല്ലശേരി ശിവരാമന്‍ നായര്‍ ആ ധ്യക്ഷം വഹിച്ചു.സംവിധായകനും തിരക്കഥാകൃത്തുമായ സയിദ് അ ക്തര്‍ മിര്‍സ, മുന്‍ എം.പി സി.ഹ രിദാസ്ഗവേണിങ് ബോഡി അംഗം ആര്യാടന്‍ ഷൗക്കത്ത്, റിയാസ് മുക്കോളി, സിന്‍ഡിക്കറ്റ് അംഗം ടി.ജെ മാര്‍ട്ടിന്‍ പ്രസംഗിച്ചു.

(പടം-കാലിക്കറ്റ് സര്‍വകലാശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണുതക്കെതിരെ ഇന്ത്യ’ ദേശീയ സെമിനാര്‍ മഹാത്മാഗാ ന്ധിയുടെ കൊച്ചുമകനും ചിന്തക നുമായ തുഷാര്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു.)

Leave a Reply

Your email address will not be published.