by Staff correspondent Staff correspondent-alt

{{catlist}}

കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നവംബർ 13ന്; വോട്ടെണ്ണൽ 23ന്
by Staff correspondent Staff correspondent-alt

{{catlist}}

മഹാരാഷ്ട്ര, ജാർഖണ്ഡ്  നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു
by Staff correspondent Staff correspondent-alt

{{catlist}}

യാത്രയയ്പ് ചടങ്ങിനിടെ അഴിമതി ആരോപണം; മനംനൊന്ത് കണ്ണൂർ എഡിഎം തൂങ്ങി മരിച്ചു
by Staff correspondent Staff correspondent-alt

{{catlist}}

ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങ് വേണമെന്ന് എം.വി ഗോവിന്ദൻ
by Staff correspondent Staff correspondent-alt

{{catlist}}

പൂര ദിനത്തിൽ ആംബുലന്‍സ് ദുരുപയോഗിച്ചെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ അന്വേഷണം
ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരെ  തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ്

ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരെ  തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ്

കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി ഇടപാട് കേസില്‍ അഭിനേതാക്കളായ ശ്രീനാഥ് ഭാസിക്കെതിരെയും പ്രയാഗ മാര്‍ട്ടിനുമെതിരെ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. ഇരുവരെയും ആവശ്യമെങ്കില്‍ മാത്രമേ വീണ്ടും വിളിപ്പിക്കൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മറ്റു സിനിമാ താരങ്ങള്‍ ആരും വന്നതായി കണ്ടെത്തിയിട്ടില്ല. ടെലിവിഷന്‍ മേഖലയിലെ ആര്‍ട്ടിസ്റ്റായ ഒരാള്‍ ഹോട്ടലില്‍ എത്തിയിരുന്നു. ലഹരി പാര്‍ട്ടിക്ക് വന്നതായി ഇത് വരെ സൂചനയില്ല. വിദഗ്ധ പരിശോധന ഫലത്തിനായി കാത്തിരിക്കുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു. കേസിൽ നാലുപേരെ കൂടി അന്വേഷണ സംഘം ബുധനാഴ്ച ചോദ്യം ചെയ്തിരുന്നു. ഓംപ്രകാശിനെ ഫോണിൽ ബന്ധപ്പെട്ട തമ്മനം ഫൈസൽ, ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ എത്തിയ ബ്രഹ്മപുരം സ്വദേശി അലോഷി പീറ്റർ, ഭാര്യ സ്നേഹ, അങ്കമാലി സ്വദേശി പോൾ ജോസ് എന്നിവരെയാണ് ചോദ്യം ചെയ്തത്. ലഹരിപ്പാർട്ടിയിൽ പ​ങ്കെടുത്ത മറ്റ് 14 പേരുടെ വിവരങ്ങൾ കൂടി ലഭിച്ചിട്ടുണ്ട്. ഇവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകാനാണ് തീരുമാനം. കേസിൽ മൂന്നുപേരെ...

മലയാള സിനിമ വ്യക്തിത്വം വീണ്ടെടുക്കണം

മലയാള സിനിമ വ്യക്തിത്വം വീണ്ടെടുക്കണം

എന്തായാലും രഞ്ജിത്തിന്‍റെയും സിദ്ധിഖിന്‍റെയും രാജികൊണ്ട് സിനിമാരംഗവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന വിവാദങ്ങൾക്ക് അവസാനമാവില്ല

കേരളത്തിലെ എ പ്ലസുകള്‍ പൊള്ളത്തരം: പ്രൊഫ. കാനാ സുരേശന്‍

കേരളത്തിലെ എ പ്ലസുകള്‍ പൊള്ളത്തരം: പ്രൊഫ. കാനാ സുരേശന്‍

കോഴിക്കോട്: കേരളത്തിലെ ഫുള്‍ എ പ്ലസുകള്‍ പൊള്ളത്തരമാണെന്ന് ശാസ്ത്രജ്ഞനും ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഫെലോയുമായ പ്രൊഫ. കാനാ സുരേശന്‍. എസന്‍സ് ഗ്ലോബല്‍ കോഴിക്കോട് സ്വപ്‌ന നഗരിയിലെ കലിക്കറ്റ് ട്രേഡ് സെന്ററില്‍ നടത്തിയ ലിറ്റ്മസ്24 സ്വതന്ത്രചിന്താ സമ്മേളനത്തില്‍ പ്രസന്റേഷന്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.2005ലെ ഗ്രേഡിങിനു ശേഷം ഇന്ത്യയിലെ പ്രമുഖ യൂനിവേഴ്‌സിറ്റികളില്‍ കേരള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിരുന്നു. 90 ശതമാനത്തിലേറെയായിരുന്നു അന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം കിട്ടിയിരുന്നത്. ഇതില്‍ സംശയം തോന്നിയ യൂനിവേഴ്‌സിറ്റികള്‍ എന്‍ട്രന്‍സ് സിസ്റ്റം നടപ്പിലാക്കിയതോടെ 120 അഡമിഷനില്‍ കേരളത്തില്‍ ഒരു കൂട്ടിയായി ചുരുങ്ങിയ സാഹചര്യമുണ്ടായി. ഇത് കേരളത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ലഭിക്കുന്ന ഫുള്‍ എ പ്ലസ് പൊള്ളത്തരമാണെന്നതിനുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു.ലോക ജനതയുടെ ഐക്യു, ബ്ലഡ് പ്രഷര്‍, ബിഎംഐ, ഉയരം, ഒരു പരീക്ഷയില്‍ കുട്ടികളുടെ മാര്‍ക്കിന്റെ വിതരണം എന്നീ ഡാറ്റകള്‍ വച്ചാണ് അദ്ദേഹം ഇതു വിശദീകരിച്ചത്.ശരിയായ പരീക്ഷ നടക്കുകയാണെങ്കില്‍ ഒരു പരീക്ഷയില്‍ എ പ്ലസ് ലഭിക്കുന്ന കുട്ടികളുടെ എണ്ണം...

ഹെർണിയയെ കുറിച്ച് വിശദമായറിയാം

ഹെർണിയയെ കുറിച്ച് വിശദമായറിയാം

ശരീരത്തിലെ ഒരു അവയവം അതിന്റെ ശരിയായ ഭാഗത്തു നിന്നും മാറി അതിനെ താങ്ങി നിർത്തുന്ന മസിലും ത്വക്കും ഭേദിച്ചു പുറത്തേക്കു തള്ളി നിൽക്കുന്ന അവസ്ഥയാണ് ഹെർണിയ അഥവാ ആന്ത്രവീക്കം .